ദുരൂഹതകൾ നിറഞ്ഞ ഈ ലോകത്തിലെ ഒരു നിഗൂഢമായ സ്ഥലത്തിൻറെ സവിശേഷതകൾ.
മരിച്ചവരുടെ നഗരം എന്നാണ് റഷ്യയിലെ നോർത്ത് ഒസ്സെഷ്യയയിലെ ദർഗാവിൽ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം അറിയപ്പെടുന്നത്.
പേടി കാരണം ഈ സ്ഥലത്തേക്ക് ആരും പോകാറില്ല അതുകൊണ്ടുതന്നെ പ്രദേശം വിജനമാണ്.
പ്രദേശവാസികൾ അവരുടെ കുടുംബാംഗങ്ങളുടെ മൃതദേഹം ഇവിടെ അടക്കം ചെയ്യാറുണ്ട് ഉയർന്ന പർവ്വതങ്ങൾക്കിടയിൽ മറഞ്ഞിരിക്കുന്ന ഗ്രാമത്തിൽ 99 ഓളം നിലവറകൾ സ്ഥിതിചെയ്യുന്നുണ്ട്.
പതിനാറാം നൂറ്റാണ്ടിൽ നിർമ്മിച്ചതെന്ന് കരുതപ്പെടുന്ന ഇവിടത്തെ ചില വീടുകൾക്ക് നാല് നില ഉണ്ട്.അവിടെ സ്ഥിതി ചെയ്യുന്ന എല്ലാ കെട്ടിടങ്ങളും ഒരു കുടുംബത്തിലെതാണെന്നും അടക്കം ചെയ്ത എല്ലാ മൃതശരീരങ്ങളും കുടുംബത്തിൽപ്പെട്ടവരാണെന്നും പറയപ്പെടുന്നു.
ഈ സ്ഥലത്തെക്കുറിച്ച് അവിടുത്തെ നാട്ടുകാർക്ക് ഇടയിൽ പല വിശ്വാസങ്ങളുമുണ്ട് അവിടെ സന്ദർശിക്കാനെത്തുന്നവർ ഒരിക്കലും മടങ്ങി വരില്ല എന്നാണ് വിശ്വസിക്കുന്നത്.പക്ഷേ ഈ സ്ഥലത്തിൻറെ രഹസ്യം അറിയാൻ ചില വിനോദ സഞ്ചാരികളും എത്താറുണ്ട്.
ഇടുങ്ങിയ വഴികളിലൂടെ ഈ സ്ഥലത്തെത്താൻ ഏകദേശം മൂന്ന് മണിക്കൂർ എടുക്കും.
കാലാവസ്ഥയും മോശമായതിനാൽ ഈ സ്ഥലത്ത് എത്തുക വളരെ കഷ്ടം തന്നെയാണ്.
ഇവിടുത്തെ ശവകുടീരങ്ങൾക്ക് സമീപം ബോട്ടുകൾ കണ്ടെത്തിയിട്ടുണ്ട് എന്നാണ് ചില പുരാവസ്തു ഗവേഷകർ അഭിപ്രായപ്പെടുന്നത്.
സ്വർഗ്ഗത്തിലെത്താൻ ആത്മാവ് നദി മുറിച്ചു കടക്കണം എന്നും അതിനാൽ മൃതശരീരങ്ങൾ ബോട്ടിൽ സൂക്ഷിക്കുകയാണ് എന്നുമാണ് അവിടുത്തെ നാട്ടുകാർ വിശ്വസിക്കുന്നത്.
മൃതശരീരങ്ങൾ അടക്കം ചെയ്ത ശേഷം കിണറിലേക്ക് നാണയങ്ങൾ എറിയാറുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു.എറിയുന്ന നാണയങ്ങൾ അടിയിലെ കല്ലുമായി മുട്ടിയാൽ ആത്മാവ് സ്വർഗത്തിൽ എത്തി എന്നാണ് വിശ്വസിക്കുന്നത്.
Story highlight : Story of a Mysterious place.
More Headlines
Anjana
Related posts
Latest News
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന്‍ പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
മുണ്ടക്കൈ-പുഞ്ചിരിമട്ടം ഉരുൾപൊട്ടലിൽ വീടും ലാപ്ടോപ്പും നഷ്ടപ്പെട്ട സ്വഭ് വാന്‍ പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു. ഫ്ളവേഴ്സ് ഫാമിലി ചാരിറ്റബിൾ സൊസൈറ്റിയും സ്പർശ് ഗോൾഡ് ആൻഡ് ഡയമണ്ട്സും ചേർന്ന് നൽകിയ ലാപ്ടോപ്പ് സ്വഭ് വാന്റെ ജീവിതത്തിൽ പുതിയ പ്രതീക്ഷ നൽകും.
അധ്യാപകന്റെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമുള്ള നൃത്തം സോഷ്യല്‍ മീഡിയയില്‍ വൈറല്‍
ഛത്തീസ്ഗഡിലെ ഒപി ജിന്‍ഡാല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. ഗോവിന്ദയുടെ ‘യുപി വാല തുംക’ എന്ന പാട്ടിനൊപ്പിച്ച് ഒരു അധ്യാപകന് കുട്ടികളുടെ കൂടെ നൃത്തം ചെയ്യുന്നതാണ് വീഡിയോയില്‍ കാണുന്നത്. 90 ലക്ഷത്തിലധികം ആളുകള്‍ കണ്ട ഈ വീഡിയോയ്ക്ക് 12 ലക്ഷത്തോളം ലൈക്കുകള്‍ ലഭിച്ചു.
മകളുടെ സുരക്ഷയ്ക്കായി തലയിൽ സിസിടിവി സ്ഥാപിച്ച പിതാവ്; വീഡിയോ വൈറൽ
പാക്കിസ്ഥാനിലെ കറാച്ചിയിൽ മകളുടെ സുരക്ഷയ്ക്കായി അവളുടെ തലയിൽ സിസിടിവി ക്യാമറ സ്ഥാപിച്ച പിതാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പെൺകുട്ടി പിതാവിന്റെ നടപടിയെ അനുകൂലിച്ചപ്പോൾ, സോഷ്യൽ മീഡിയ ഉപയോക്താക്കൾ വ്യത്യസ്ത പ്രതികരണങ്ങൾ നൽകി. ‘നെക്സ്റ്റ് ലെവൽ സെക്യൂരിറ്റി’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
മകളുടെ സുരക്ഷയ്ക്കായി തലയിൽ സിസിടിവി ക്യാമറ സ്ഥാപിച്ച പിതാവ്; വീഡിയോ വൈറൽ
പാകിസ്ഥാനിലെ കറാച്ചിയിൽ ഒരു പിതാവ് മകളുടെ തലയിൽ സിസിടിവി ക്യാമറ സ്ഥാപിച്ചു. സുരക്ഷാ കാരണങ്ങളാൽ ചെയ്ത ഈ പ്രവൃത്തി സോഷ്യൽ മീഡിയയിൽ വൈറലായി. പെൺകുട്ടി ഇതിനെക്കുറിച്ച് ഒരു ചാനലിന് അഭിമുഖം നൽകി.
ഫോൺ നമ്മുടെ സംഭാഷണങ്ങൾ കേൾക്കുന്നുണ്ടെന്ന് സ്ഥിരീകരണം; വെളിപ്പെടുത്തലുമായി മാർക്കറ്റിങ് സ്ഥാപനം
ഫോൺ നമ്മുടെ സംഭാഷണങ്ങൾ കേൾക്കുന്നുണ്ടെന്ന് കോക്സ് മീഡിയ ഗ്രൂപ്പ് സമ്മതിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സംഭാഷണങ്ങൾ ശേഖരിക്കുന്നു. ഗൂഗിളും ഫേസ്ബുക്കും ഉൾപ്പെടെയുള്ള കമ്പനികൾ ഇടപാടുകാരാണ്.
ചാറ്റ് ജി പി ടിയെ പ്രേമിച്ചാലോ? ആശങ്ക പങ്കുവെച്ചു നിർമാതാക്കൾ…
ചാറ്റ് ജിപിടിയുടെ പുതിയ വോയിസ് മോഡ് സംവിധാനം ഉപയോക്താക്കളിൽ വൈകാരിക ബന്ധം സൃഷ്ടിക്കുമോ എന്ന ആശങ്ക നിർമാതാക്കളായ ഓപ്പൺ എഐ പങ്കുവച്ചിരിക്കുന്നു. മനുഷ്യനെ പോലെ സംസാരിക്കാൻ കഴിയുന്ന ഈ സംവിധാനം സമൂഹവുമായുള്ള ബന്ധത്തെ ബാധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. എഐയുമായുള്ള വൈകാരിക ബന്ധം മനുഷ്യരുമായുള്ള ഇടപെടലുകളെ കുറയ്ക്കുമെന്നും നിർമാതാക്കൾ ആശങ്കപ്പെടുന്നു.
മുണ്ടക്കൈ ദുരന്തബാധിതർക്ക് കേരള ബാങ്കിന്റെ സഹായം
മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ മരണപ്പെട്ടവരുടെയും വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും വായ്പകൾ കേരള ബാങ്ക് എഴുതിതള്ളും. ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ നൽകി. ജീവനക്കാർ അഞ്ചു ദിവസത്തെ ശമ്പളം സംഭാവന ചെയ്യും.
ഖത്തറിൽ വീട്ടുസംരംഭങ്ങൾക്കുള്ള പുതിയ വിഭാഗങ്ങൾ ഉൾപ്പെടുത്തി
വാണിജ്യ വ്യവസായ മന്ത്രാലയം ഖത്തറിൽ വീടുകളിൽ നിന്നും നടത്താവുന്ന സംരംഭങ്ങളുടെ പട്ടികയിൽ 48 പുതിയ വിഭാഗങ്ങൾ കൂടി ഉൾപ്പെടുത്തി. ഇതോടെ ഹോം പ്രോജക്ട് ലൈസൻസിന് കീഴിൽ തെരഞ്ഞെടുക്കാവുന്ന പ്രവർത്തനങ്ങളുടെ എണ്ണം 63 ആയി വർദ്ധിച്ചു.