ബലാത്സംഗക്കേസ്: സിദ്ദിഖ് ഒളിവില് പോയ ഹോട്ടല് പൊലീസ് കണ്ടെത്തി

നിവ ലേഖകൻ

Siddique rape case

ബലാത്സംഗക്കേസിലെ മുന്കൂര് ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ നടന് സിദ്ദിഖ് ഒളിവില് പോയ സ്ഥലം പൊലീസ് കണ്ടെത്തിയതായി സൂചന. ഒരു ഹോട്ടലിലാണ് സിദ്ദിഖ് ഉള്ളതെന്നും അന്വേഷണ സംഘം അവിടേക്ക് പുറപ്പെട്ടതായും വിവരം. ക്രൈം ബ്രാഞ്ച് മേധാവി കൊച്ചി പൊലീസിന് നിര്ദേശം നല്കിയ സാഹചര്യത്തില് അതിവേഗം അറസ്റ്റ് രേഖപ്പെടുത്താനാണ് സാധ്യത. സിദ്ദിഖ് അപ്പീലുമായി സുപ്രിംകോടതിയെ സമീപിക്കുന്നതിന് മുന്പ് അറസ്റ്റ് ചെയ്യാനാണ് പൊലീസ് തിരക്കിട്ട നീക്കങ്ങള് നടത്തുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സിദ്ദിഖിന്റെ പടമുകളിലെയും ആലുവയിലെയും വീടുകള് പൊലീസ് നിരീക്ഷണത്തിലാണ്. ഇന്നലെ രാത്രി മുതല് സിദ്ദിഖ് സംസാരിച്ച ഫോണ് കോള് വിവരങ്ങള് പൊലീസ് സൈബര് സെല്ലില് നിന്ന് ശേഖരിച്ചു. അവസാനമായി സിദ്ദിഖിന്റെ ഫോണ് സ്വിച്ച് ഓണ് ആയിരുന്നത് പാലാരിവട്ടത്താണ്. അതിനാല് കൊച്ചി കേന്ദ്രീകരിച്ച് വന് തിരച്ചിലാണ് പൊലീസ് നടത്തുന്നത്.

സിദ്ദിഖിനെതിരെ ശക്തമായ സാഹചര്യ തെളിവുകള് ഉള്പ്പെടെ ലഭിച്ചുകഴിഞ്ഞെന്നാണ് അന്വേഷണ സംഘം അറിയിച്ചത്. 2016 ജനുവരി 27ന് രാത്രി 12 മണിക്കാണ് സിദ്ദിഖ് തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിലെത്തുന്നത്. 28ന് വൈകിട്ട് 5 മണിവരെ സിദ്ദിഖ് ഹോട്ടലിലുണ്ടായിരുന്നതായി തെളിവുകള് ലഭിച്ചിട്ടുണ്ട്. പെണ്കുട്ടിയും ഇതേസമയം ഹോട്ടലില് ഉണ്ടായിരുന്നതായി തെളിവുകള് ലഭിച്ചിട്ടുണ്ട്.

  ഗുരുവായൂരിൽ വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം; കൊള്ളപ്പലിശക്കാരൻ പിടിയിൽ

മസ്കറ്റ് ഹോട്ടലിലെ 101B എന്ന മുറിയാണ് ഇവര് ഉപയോഗിച്ചിരുന്നത്. ജനലിലെ കര്ട്ടന് മാറ്റി നോക്കിയാല് സ്വിമ്മിംഗ് പൂള് കാണാമെന്നായിരുന്നു നടിയുടെ മൊഴി. ഇത് പൊലീസ് സംഘം 101 Bയിലെത്തി സ്ഥിരീകരിച്ചിരുന്നു. സിദ്ദിഖ് അന്ന് ചോറും മീന്കറിയും തൈരുമാണ് കഴിച്ചതെന്ന് പെണ്കുട്ടി പൊലീസിനോട് പറഞ്ഞിരുന്നു.

ഹോട്ടലില് നിന്ന് അന്വേഷണസംഘം ഇതിന്റെ ബില്ലുകളും കണ്ടെത്തിയിട്ടുണ്ട്.

Story Highlights: Police locate hotel where actor Siddique is hiding following rejection of anticipatory bail in rape case

Related Posts
കൊല്ലത്ത് വനിതാ പൊലീസുകാരിക്ക് ഡ്യൂട്ടിക്കിടെ ലൈംഗികാതിക്രമം; സീനിയർ ഉദ്യോഗസ്ഥനെതിരെ കേസ്
sexual abuse case

കൊല്ലം നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസുകാരിക്ക് ഡ്യൂട്ടിക്കിടെ ലൈംഗികാതിക്രമം. സീനിയർ Read more

കേരളത്തിൽ കോസ്റ്റൽ വാർഡൻ നിയമനം: അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 3
Coastal Warden Recruitment

കേരളത്തിൽ പോലീസ് സേനയെ സഹായിക്കുന്നതിനായി 54 കോസ്റ്റൽ വാർഡൻമാരെ നിയമിക്കുന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളി Read more

  വെഞ്ഞാറമൂട്ടിൽ പതിനാറുകാരനെ കാണാനില്ല; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
ബെംഗളൂരുവിൽ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു
sexual assault case

ബെംഗളൂരുവിൽ ഭിന്നശേഷിക്കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. Read more

ബത്തേരി കവർച്ച കേസ്: അഞ്ച് പേർ കൂടി അറസ്റ്റിൽ, ആകെ പിടിയിലായവർ ഏഴ്
Bathery robbery case

ബത്തേരിയിൽ ദേശീയപാതയിൽ വാഹനം തടഞ്ഞുനിർത്തി യാത്രക്കാരെ ആക്രമിക്കുകയും കവർച്ച നടത്തുകയും ചെയ്ത കേസിൽ Read more

പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ ഇനി പോൽ ആപ്പ് വഴി പരാതി നൽകാം
Kerala Police Pol App

കേരള പോലീസിൽ ഇനി ഓൺലൈനായും പരാതി നൽകാം. ഇതിനായി പോൽ ആപ്പ് ഉപയോഗിക്കാം. Read more

കോട്ടയം കുറിച്ചിയിൽ 80 വയസ്സുകാരിയുടെ വീട്ടിൽ പട്ടാപ്പകൽ കവർച്ച; മോഷ്ടാവ് വളകൾ കവരുന്നതിനിടെ കൈക്ക് പരിക്ക്
Kottayam theft case

കോട്ടയം കുറിച്ചിയിൽ 80 വയസ്സുകാരിയുടെ വീട്ടിൽ പട്ടാപ്പകൽ കവർച്ച. വീട്ടുകാർ പള്ളിയിൽ പോയ Read more

  കോട്ടയം കുറിച്ചിയിൽ 80 വയസ്സുകാരിയുടെ വീട്ടിൽ പട്ടാപ്പകൽ കവർച്ച; മോഷ്ടാവ് വളകൾ കവരുന്നതിനിടെ കൈക്ക് പരിക്ക്
വെഞ്ഞാറമൂട്ടിൽ പതിനാറുകാരനെ കാണാനില്ല; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
Venjaramoodu missing case

തിരുവനന്തപുരം വെഞ്ഞാറമൂടിൽ പതിനാറുകാരനെ കാണാതായി. കൊല്ലം അയത്തിൽ സ്വദേശി മുഹമ്മദ് സഹദിനെയാണ് കാണാതായത്. Read more

ഗുരുവായൂരിൽ വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം; കൊള്ളപ്പലിശക്കാരൻ പിടിയിൽ
Guruvayur businessman suicide

ഗുരുവായൂരിൽ കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. Read more

ബെംഗളൂരുവിൽ വീട്ടുടമയെ കൊലപ്പെടുത്തി സ്വർണവുമായി കടന്ന ദമ്പതികൾ പിടിയിൽ
Bengaluru crime news

ബെംഗളൂരുവിൽ വീട്ടുടമസ്ഥയെ കൊലപ്പെടുത്തി സ്വർണ്ണമാലയുമായി കടന്നുകളഞ്ഞ ദമ്പതിമാരെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ Read more

അടിമാലിയിൽ മൊബൈൽ ചാർജ് ചെയ്യാൻ അനുവദിക്കാത്തതിനെ തുടർന്ന് കട തകർത്തു
shop vandalized Adimali

അടിമാലിയിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ അനുവദിക്കാത്തതിനെ തുടർന്ന് ഒരാൾ കട അടിച്ചു Read more

Leave a Comment