വെഞ്ഞാറമൂട് കൊലപാതകം: നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Anjana

Venjaramood Murders

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില്‍ നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പെണ്‍സുഹൃത്ത് ഫര്‍സാനയെ കൊലപ്പെടുത്താനായി സഹോദരന്‍ അഫ്‌സാനെ വീട്ടില്‍ നിന്നും മാറ്റിയതാണെന്ന സംശയത്തിലാണ് പൊലീസ്. ഭക്ഷണം വാങ്ങാന്‍ അയച്ചത് മുന്‍കൂട്ടി തയ്യാറാക്കിയ പ്ലാനെന്നും സംശയമുണ്ട്. കൊലപാതകത്തിന് തൊട്ടുമുന്‍പുള്ള അഫ്‌സാന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വെഞ്ഞാറമ്മൂട്ടിലെ ‘സഹര്‍ അല്‍ മന്ദി’ എന്ന കടയില്‍ ഭക്ഷണം വാങ്ങാന്‍ എത്തുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇന്നലെ വൈകിട്ട് നാല് മണിക്ക് ഓട്ടോറിക്ഷയില്‍ ഭക്ഷണം വാങ്ങാന്‍ അഫ്‌സാന്‍ എത്തി. ഭക്ഷണം വാങ്ങിയ ശേഷം അരമണിക്കൂറോളം കാത്ത് നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ശേഷം റോഡ് മുറിച്ചു കടന്ന് വെഞ്ഞാറമ്മൂട് ഭാഗത്തേക്ക് നടന്നു പോയി. കൊലപാതകം നടന്ന് 24 മണിക്കൂര്‍ പിന്നിട്ടിട്ടും ഓട്ടോ ഡ്രൈവര്‍ ശ്രീജിത്തിന് ഞെട്ടല്‍ വിട്ടുമാറിയിട്ടില്ല.

വൈകിട്ട് നാലു മണിക്കും 5.30നും ഇടയിലാണ് അഫ്‌സാന്റെയും ഫര്‍സാനയുടെയും കൊലപാതകം നടക്കുന്നത്. വീട്ടില്‍ നിന്ന് സഹോദരനെ മാറ്റുന്നത് അഫ്‌സാന്റെ പ്ലാനായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. പേരുമലയിലെ വീട്ടില്‍ നിന്നും പേരുമല ജങ്ഷന്‍ വരെ അഫ്‌സാന്‍, അഫ്‌സാനെ ബൈക്കില്‍ കൊണ്ടുവരുന്നു. അവിടെ വച്ച് ഓട്ടോറിക്ഷയില്‍ കയറ്റി ഭക്ഷണം വാങ്ങാനായി വെഞ്ഞാറമൂടുള്ള കടയിലേക്ക് വിടുന്നു. അഫ്‌സാനെ പറഞ്ഞു വിട്ടതിന് ശേഷമാകാം ഫര്‍സാനയെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് കരുതുന്നത്. പിന്നീട് മടങ്ങിയെത്തിയതിന് ശേഷം കുട്ടിയെയും കൊലപ്പെടുത്തി.

  കാലേശ്വരം പദ്ധതിയിലെ അഴിമതി ആരോപിച്ചയാളെ കൊലപ്പെടുത്തിയ നിലയിൽ

കൊലയ്ക്ക് ശേഷം അഫ്‌സാന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങാനായി പോയത് ഓട്ടോറിക്ഷയിലാണ്. കൊലപാതകങ്ങള്‍ക്ക് ശേഷം ഒരു കൂസലുമില്ലാതെ തന്നെ അറിയുന്ന ശ്രീജിത്തിന്റെ ഓട്ടോയില്‍ അഫ്‌സാന്‍ പൊലീസ് സ്റ്റേഷനിലെത്തി. ഫോണ്‍ നോക്കിയിരിക്കുകയായിരുന്ന അഫ്‌സാന് മദ്യത്തിന്റെ മണം ഉണ്ടായിരുന്നുവെന്നും ഓട്ടോറിക്ഷ ഡ്രൈവര്‍ ശ്രീജിത്ത് പറഞ്ഞു. നന്നായി അറിയുന്ന അഫ്‌സാന്‍ അഞ്ച് പേരെ കൊന്നെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും ശ്രീജിത്ത് പറയുന്നു. രണ്ട് തവണയാണ് ഇന്നലെ അഫ്‌സാന്‍, ശ്രീജിത്തിന്റെ ഓട്ടോ വിളിച്ചത്.

വൈകിട്ട് ആദ്യം അനുജന്‍ അഫ്‌സാനെ വെഞ്ഞാറമൂട് സഹര്‍ അല്‍ മന്ദി കടയിലേക്ക് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് വിളിച്ചുവെന്നും ശ്രീജിത്ത് പറയുന്നു. പിന്നീട്, വൈകുന്നേരം ആറുമണി കഴിഞ്ഞപ്പോള്‍ വീണ്ടും വിളിച്ചു. ബൈക്ക് കേടായെന്നും പൊലീസ് സ്റ്റേഷന് സമീപത്തെ വര്‍ക്ക് ഷോപ്പില്‍ എത്തിക്കണമെന്നും ആവശ്യപ്പെട്ടു. യാത്രയില്‍ യാതൊരു ഭാവഭേദവും ഉണ്ടായിരുന്നില്ലെന്ന് ശ്രീജിത്ത് വ്യക്തമാക്കി. അഫ്‌സാനെ പൊലീസ് സ്റ്റേഷനില്‍ ഇറക്കി തൊട്ടുപിന്നാലെ സ്റ്റേഷനില്‍ നിന്ന് വിളിയെത്തി.

ഫോണ്‍ കട്ട് ചെയ്യാതെ അഫ്‌സാന്റെ വീട്ടിലെത്തിയപ്പോഴാണ് കൂട്ടക്കൊലയുടെ വിവരങ്ങള്‍ ശ്രീജിത്ത് അറിഞ്ഞത്. കൂട്ടക്കൊലയ്ക്ക് മുന്‍പ് സഹോദരനെ ഭക്ഷണം വാങ്ങാന്‍ അയച്ചത് മുന്‍കൂട്ടി തയ്യാറാക്കിയ പ്ലാനായിരുന്നുവെന്നും സംശയമുണ്ട്.

  കൊട്ടാരക്കരയിൽ കുടുംബത്തിന് നേരെ ആക്രമണം; ഏഴുമാസം പ്രായമുള്ള കുഞ്ഞിനും പരിക്ക്

Story Highlights: CCTV footage reveals Afsan’s movements before the Venjaramood murders.

Related Posts
വെഞ്ഞാറമൂട് കൊലപാതക പരമ്പര: അഞ്ച് ജീവനുകൾ അപഹരിച്ച പതിമൂന്നുകാരൻ
Venjaramood Murders

വെഞ്ഞാറമൂടിൽ അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിൽ പതിമൂന്നുകാരനായ അഫ്സാൻ അറസ്റ്റിലായി. സ്വന്തം അമ്മയെയും Read more

വെഞ്ഞാറമൂട് കൂട്ടക്കൊല: അതിക്രൂരമായ കൊലപാതകമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
Venjaramoodu Murders

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ അതിക്രൂരമായാണ് കൊലപാതകങ്ങൾ നടത്തിയതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ചുറ്റിക Read more

വെഞ്ഞാറമൂട് കൊലപാതക പരമ്പര: നാട്ടുകാർ നടുക്കത്തിൽ
Venjaramood Murder

വെഞ്ഞാറമൂട്ടിൽ യുവതിയടക്കം നാലുപേരെ കൊലപ്പെടുത്തിയ കേസിൽ നാട്ടുകാർ ഞെട്ടലിലാണ്. ട്യൂഷന് പോകുന്നുവെന്ന് പറഞ്ഞ് Read more

വെഞ്ഞാറമൂട് കൊലപാതകം: പ്രതിയുടെ മാനസികാരോഗ്യ നിലയും ലഹരി ഉപയോഗവും പരിശോധിക്കും
Venjaramoodu Murders

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതിയുടെ മാനസികാരോഗ്യ നിലയും ലഹരി ഉപയോഗവും പരിശോധിക്കും. കൊലപാതകത്തിന്റെ Read more

വെഞ്ഞാറമൂട് കൂട്ടക്കൊല: ആർഭാട ജീവിതത്തിന് പണം ലഭിക്കാതെ വന്നതാണ് കാരണമെന്ന് പോലീസ്
Venjaramoodu Murders

വെഞ്ഞാറമൂട്ടിൽ അഞ്ചുപേരെ കൊലപ്പെടുത്തിയ കേസിൽ പ്രതി അഫാൻ ആദ്യം മാതാവിനെ ആക്രമിച്ചെന്നാണ് പോലീസ് Read more

ട്രോളി ബാഗില്\u200d മൃതദേഹവുമായി എത്തിയ യുവതികള്\u200d പിടിയില്
Body in Trolley Bag

പശ്ചിമബംഗാളിൽ ട്രോളി ബാഗില്\u200d മൃതദേഹവുമായെത്തിയ രണ്ട് സ്ത്രീകളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്\u200dപ്പിച്ചു. Read more

  വെഞ്ഞാറമൂട് കൂട്ടക്കൊല: ആർഭാട ജീവിതത്തിന് പണം ലഭിക്കാതെ വന്നതാണ് കാരണമെന്ന് പോലീസ്
വെഞ്ഞാറമൂട് കൂട്ടക്കൊല: ലഹരി ഉപയോഗം സംബന്ധിച്ച് അന്വേഷണം
Venjaramoodu Murders

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസിൽ പ്രതി ലഹരി ഉപയോഗിച്ചിരുന്നോ എന്ന് പൊലീസ് അന്വേഷിക്കുന്നു. പ്രതിയുടെ മാതാവിന്റെ Read more

വെഞ്ഞാറമൂട് കൂട്ടക്കൊല: ആറ് പേരെ കൊല്ലാൻ ലക്ഷ്യമിട്ട അഫാൻ
Venjaramoodu Murders

വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ അഞ്ച് പേരുടെ ജീവൻ അപഹരിച്ചു. ആറ് മണിക്കൂറിനുള്ളിൽ മൂന്ന് വ്യത്യസ്ത Read more

ട്രോളി ബാഗിൽ മൃതദേഹവുമായി സ്ത്രീകൾ പിടിയിൽ
Kolkata Body Trolley Bag

കൊൽക്കത്തയിൽ ട്രോളി ബാഗിൽ ഒരു സ്ത്രീയുടെ മൃതദേഹവുമായി എത്തിയ രണ്ട് സ്ത്രീകളെ പോലീസ് Read more

വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതി ലഹരി ഉപയോഗിച്ചിരുന്നതായി സൂചന
Venjaramoodu Murders

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാൻ ലഹരി ഉപയോഗിച്ചിരുന്നതായി പോലീസ് സ്ഥിരീകരിച്ചു. അഞ്ച് Read more

Leave a Comment