തിരുവനന്തപുരം ലുലുവിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു ; ഇപ്പോൾ തന്നെ അപേക്ഷിക്കാം.

നിവ ലേഖകൻ

തിരുവനന്തപുരം ലുലുവിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം ലുലുവിലേക്ക് അപേക്ഷിക്കാം

നിങ്ങൾ കമ്പനി ജോലി ആഗ്രഹിക്കുന്നവരാണോ, ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഏകദേശം 60,000 ആഗോള വർക്ക് ഫോഴ്സുള്ള പ്രമുഖ അന്താരാഷ്ട്ര റീട്ടെയിൽ ഓർഗനൈസേഷനും 22 രാജ്യങ്ങളിലുടനീളം ഓഫീസുകളുമുള്ള ഇന്റർനാഷണൽ കമ്പനിയായ ലുലു തിരുവനന്തപുരത്തെ ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കയാണ്.

യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.

ജോലി ഒഴിവുകൾ : സെയിൽസ് സ്റ്റാഫ്
സെയിൽസ് സൂപ്പർവൈസർ
ക്യാഷ്യർ
കസ്റ്റമർ റിലേഷൻസ് എക്സിക്യൂട്ടീവ്
സെക്യൂരിറ്റി
ബുച്ചെർസ് ആൻഡ് ഫിഷ് മൊഗേർസ്
ടൈലേർ.

യോഗ്യത : സെയിൽസ് സ്റ്റാഫ് – +2 പാസ്സായിരിക്കണം,
കുറഞ്ഞത് ഒരുവർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ്.
25 വയസ്സിൽ താഴെയുള്ളവർക്കു അപേക്ഷിക്കാം.

സെയിൽസ് സൂപ്പർവൈസർ – +2 പാസ്സായിരിക്കണം / ബിരുദം.
കുറഞ്ഞത് 3 വർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ്.30 വയസ്സിൽ താഴെയുള്ളവർക്കു അപേക്ഷിക്കാം.

ക്യാഷ്യർ – +2 പാസ്സായിരിക്കണം,
കുറഞ്ഞത് ഒരുവർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ്.
25 വയസ്സിൽ താഴെയുള്ളവർക്കു അപേക്ഷിക്കാം.

കസ്റ്റമർ റിലേഷൻസ് എക്സിക്യൂട്ടീവ് – ബിരുദം ഉണ്ടായിരിക്കണം.
കുറഞ്ഞത് ഒരുവർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ്.
30 വയസ്സിൽ താഴെയുള്ളവർക്കു അപേക്ഷിക്കാം.

സെക്യൂരിറ്റി – +2 പാസ്സായിരിക്കണം,
കുറഞ്ഞത് 1-2 വർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ്.
40 വയസ്സിൽ താഴെയുള്ളവർക്കു അപേക്ഷിക്കാം.

  തിരുവല്ലം ടോൾ പ്ലാസയിൽ നിരക്ക് വീണ്ടും വർധന

ബുച്ചെർസ് ആൻഡ് ഫിഷ് മൊഗേർസ് – കുറഞ്ഞത് ഒരുവർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ്.
35 വയസ്സിൽ താഴെയുള്ളവർക്കു അപേക്ഷിക്കാം.

ടൈലേർസ് – 45 വയസ്സിൽ താഴെയുള്ളവർക്കു അപേക്ഷിക്കാം.

അപേക്ഷിക്കേണ്ട രീതി : മേൽപ്പറഞ്ഞ ഒഴിവുകളിലേക്ക് താല്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർഥികൾ hr9105@luluindia.com എന്ന ഇ മെയിലിൽ അപേക്ഷിക്കുക.കൂടുതൽ വിവരങ്ങൾക്ക് 9288089010 എന്ന നമ്പറിൽ ബന്ധപ്പെടുക.

അറിയിപ്പ്! നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക. ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല. എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ us.nivadaily@gmail.com എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.

Story highlight : job vacancy at LULU GROUP INTERNATIONAL.

Related Posts
കോട്ടയം നാട്ടകത്ത് ജീപ്പ്-ലോറി കൂട്ടിയിടി: രണ്ട് പേർ മരിച്ചു
Kottayam accident

കോട്ടയം നാട്ടകത്ത് എംസി റോഡിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. Read more

വീട്ടിൽ പ്രസവമരണം: ആംബുലൻസ് ഡ്രൈവർ പറയുന്നു ഭർത്താവ് തെറ്റിദ്ധരിപ്പിച്ചെന്ന്
Malappuram childbirth death

മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിൽ പ്രസവിച്ച യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് തന്നെ തെറ്റിദ്ധരിപ്പിച്ചെന്ന് Read more

  മലപ്പുറത്ത് പച്ചക്കറി കടയിൽ നിന്ന് കഞ്ചാവും തോക്കുകളും പിടിച്ചെടുത്തു
വഖഫ് ഭേദഗതി നിയമം: പ്രതിപക്ഷ പോരാട്ടം ശക്തമാക്കുന്നു
Waqf Amendment Act

വഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ നിയമപോരാട്ടം ശക്തമാക്കുന്നു. സുപ്രീം കോടതിയിൽ കൂടുതൽ Read more

കോന്നി മെഡിക്കൽ കോളേജിൽ ജീവനക്കാരന്റെയും കൂട്ടുകാരിയുടെയും ആത്മഹത്യാശ്രമം
Konni suicide attempt

കോന്നി മെഡിക്കൽ കോളേജിലെ താൽക്കാലിക ജീവനക്കാരനും പെൺസുഹൃത്തും ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇരുവരെയും കോട്ടയം Read more

കിരൺ റിജിജുവിന്റെ മുനമ്പം സന്ദർശനം മാറ്റിവെച്ചു
Munambam protest

കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ മുനമ്പം സന്ദർശനം ഈ മാസം നടക്കില്ല. പുതുക്കിയ തീയതി Read more

ബത്തേരിയിൽ എടിഎം തട്ടിപ്പ്: രണ്ട് കാഷ് ഓപ്പറേറ്റീവുകൾ അറസ്റ്റിൽ
ATM fraud

ബത്തേരിയിലെ കേരള ഗ്രാമീൺ ബാങ്കിന്റെ എടിഎമ്മുകളിൽ നിന്ന് 28 ലക്ഷം രൂപ തട്ടിയെടുത്ത Read more

വീട്ടിൽ പ്രസവം; യുവതി മരിച്ചു; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
Malappuram home birth death

മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിൽ പ്രസവിച്ച യുവതി മരിച്ചു. ഭർത്താവ് സിറാജുദ്ദീനെ പോലീസ് കസ്റ്റഡിയിലെടുത്തു. Read more

  കോൺഗ്രസ് എംപിമാർക്കെതിരെ എറണാകുളത്ത് പോസ്റ്റർ; വഖഫ് ബില്ല് വിവാദം
എം.എ. ബേബിക്ക് എ.കെ.ജി സെന്ററിൽ ഗംഭീര സ്വീകരണം
M.A. Baby

സിപിഐഎം ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ എം.എ. ബേബിക്ക് എ.കെ.ജി സെന്ററിൽ വച്ച് ഗംഭീര Read more

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: 263 പോളിംഗ് ബൂത്തുകൾ സജ്ജം
Nilambur by-election

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് 263 പോളിംഗ് ബൂത്തുകൾ സജ്ജമാക്കി. 59 പുതിയ ബൂത്തുകളും ഇതിൽ Read more

ഐ ബി ഉദ്യോഗസ്ഥയുടെ മരണം: അന്വേഷണം ഊർജിതം
IB officer death

ഐ ബി ഉദ്യോഗസ്ഥയുടെ മരണത്തിൽ വിശദമായ അന്വേഷണം നടക്കുന്നു. പ്രതിയുടെ മൊബൈൽ ഫോൺ Read more