ഫുഡ് ഡെലിവറി ആപ്പിലൂടെ പൂർവ്വകാമുകിയെ സ്റ്റോക്ക് ചെയ്ത യുവാവ്; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

നിവ ലേഖകൻ

food delivery app stalking

ബെംഗളൂരുവിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു ഞെട്ടിക്കുന്ന സംഭവമാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്. ഫുഡ് ഡെലിവറി ആപ്പിലൂടെ ഒരു യുവാവ് തന്റെ പൂർവ്വകാമുകിയെ സ്റ്റോക്ക് ചെയ്തതാണ് സംഭവം. രുപാൽ മധുപ് എന്ന യുവതിയാണ് തന്റെ ലിങ്ക്ഡ്ഇൻ അക്കൗണ്ടിലൂടെ ഈ വിവരം പുറത്തുവിട്ടത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തന്റെ കൂട്ടുകാരിക്കുണ്ടായ ദുരനുഭവമാണ് രുപാൽ സാമൂഹികമാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഫുഡ് ഡെലിവറി ഏജന്റായിരുന്ന പൂർവകാമുകൻ ആപ്പിലൂടെയാണ് പൂർവകാമുകിയെ പിന്തുടർന്ന് ശല്യം ചെയ്തത്. ആദ്യമൊക്കെ ആപ്പിൽ നിന്നും വന്ന മെസേജുകൾ പെൺകുട്ടി കാര്യമായി എടുത്തില്ല.

എന്നാൽ ഇത് തുടർന്നപ്പോൾ സംഭവം സീരിയസായി. ‘ചോക്ലേറ്റ് ഓർഡർ ചെയ്തിട്ടുണ്ടല്ലോ, പീരിയഡ്സ് ആണോ’, ‘രാത്രി രണ്ടുമണിക്ക് നിനക്കെന്താ നിന്റെ വീട്ടിലേക്ക് ഭക്ഷണം ഓർഡർ ചെയ്താൽ’, ‘നീ ചെന്നൈയിൽ എന്തുചെയ്യുകയാണ്’ എന്നിങ്ങനെയൊക്കെ നീളുന്നു പൂർവകാമുകന്റെ ‘കെയറിങ്’ സന്ദേശങ്ങൾ. ഇതോടെ പെൺകുട്ടി ആകെ ആശങ്കയിലായി.

താൻ എവിടെയൊക്കെ പോകുന്നു എന്തൊക്കെ കഴിക്കുന്നു എന്നൊക്കെയുള്ള കാര്യങ്ങൾ അയാൾ അറിയുന്നു എന്നത് പെൺകുട്ടിയെ വല്ലാതെ ഭയപ്പെടുത്തി. ഇതോടെ അവൾ കൂട്ടുകാരിയോട് കാര്യങ്ങളെല്ലാം തുറന്നുപറയുകയായിരുന്നു. ‘പ്രണയം നിരസിക്കുന്നതിനെ വൈരാഗ്യത്തോടെ കാണുന്നവർക്ക്, സ്നേഹിച്ചിരുന്നവരെ ദ്രോഹിക്കാനിതാ പുതിയൊരു വഴികൂടി, ഇതിനെതിരെ ജാഗ്രത പാലിക്കണം’ എന്ന് പറഞ്ഞാണ് രുപാലി പോസ്റ്റ് അവസാനിപ്പിക്കുന്നത്.

  ബെംഗളൂരുവിൽ ബസ് സ്റ്റാൻഡിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി; പോലീസ് അന്വേഷണം തുടങ്ങി

പ്രണയം അവസാനിപ്പിച്ചതിന്റെ പേരിൽ കൊലചെയ്യപ്പെട്ടവർ നിരവധിയാണ് നമുക്കുമുന്നിൽ. നേരിട്ട് ആക്രമിക്കുന്നതിനൊപ്പം തന്നെ സമൂഹമാധ്യമങ്ങളിലൂടെയും ഇവർക്ക് നേരെ ആക്രമണം അഴിച്ചുവിടുന്നവരാണ് ഏറെയും. ഇത്തരം സംഭവങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെ നമ്മുടെ മുന്നിലുണ്ട്.

Story Highlights: Ex-boyfriend stalks woman through food delivery app in Bengaluru, raising concerns about digital privacy and safety.

Related Posts
ബെംഗളൂരുവിൽ ബസ് സ്റ്റാൻഡിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി; പോലീസ് അന്വേഷണം തുടങ്ങി
Bengaluru explosives found

ബെംഗളൂരു കലാശിപാളയ ബിഎംടിസി ബസ് സ്റ്റാൻഡിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തി. ആറ് ജലാറ്റിൻ സ്റ്റിക്കുകളും Read more

ബെംഗളൂരുവിൽ ഗുണ്ടാ ആക്രമണം; കൊലപാതകത്തിൽ ബിജെപി എംഎൽഎയ്ക്കെതിരെ കേസ്
Shivaprakash murder case

ബംഗളൂരുവിൽ ശിവപ്രകാശ് എന്നൊരാൾ കൊല്ലപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. സംഭവത്തിൽ മുൻ Read more

  തൃശ്ശൂരിൽ ബൈക്ക് യാത്രികൻ കാർ യാത്രികനെ കത്രിക കൊണ്ട് ആക്രമിച്ചു
തടിയന്റവിട നസീറിന് സഹായം; ജയിൽ സൈക്യാട്രിസ്റ്റും പോലീസുകാരനും അറസ്റ്റിൽ
LeT terror case

തടിയന്റവിട നസീറിന് ജയിലിൽ സഹായം നൽകിയ കേസിൽ ജയിൽ സൈക്യാട്രിസ്റ്റും പോലീസുകാരനും അറസ്റ്റിൽ. Read more

ബെംഗളൂരുവിൽ മലയാളി ചിട്ടി തട്ടിപ്പ്; നൂറ് കോടിയുമായി ഉടമകൾ മുങ്ങി
Bengaluru chit fund scam

ബെംഗളൂരുവിൽ നൂറ് കോടിയോളം രൂപയുടെ ചിട്ടി തട്ടിപ്പ് നടത്തിയ ശേഷം മലയാളി സംഘം Read more

വിവാഹശേഷം ഭർത്താവിനോട് എങ്ങനെ പെരുമാറണമെന്ന് പഠിപ്പിക്കുന്നതിനിടെ ലൈംഗികാതിക്രമം; അമ്മയ്ക്കെതിരെ പോക്സോ കേസ്
sexual abuse case

ബെംഗളൂരുവിൽ ഒമ്പതാം ക്ലാസ്സുകാരിയുടെ പരാതിയിൽ അമ്മയ്ക്കെതിരെ പോക്സോ കേസ്. വിവാഹശേഷം ഭർത്താവിനോട് എങ്ങനെ Read more

ബെംഗളൂരുവിൽ ताന്ത്രിക് ആചാരത്തിന്റെ ഭാഗമായി വളർത്തുനായയെ കൊലപ്പെടുത്തി; യുവതിക്കെതിരെ കേസ്
tantric ritual dog killing

ബെംഗളൂരുവിൽ ताന്ത്രിക് ആചാരത്തിന്റെ ഭാഗമായി വളർത്തുനായയെ കൊലപ്പെടുത്തി. ത്രിപർണ പയക് എന്ന യുവതിയാണ് Read more

  ചിറയിൻകീഴിൽ സഹോദരൻ അനുജനെ വെട്ടിക്കൊന്നു
ബെംഗളൂരുവിൽ കാമുകിയുമായി പിണക്കം; ഒയോ റൂമിൽ കുത്തിക്കൊലപ്പെടുത്തി
Bengaluru Murder Case

ബെംഗളൂരുവിൽ കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ച യുവതി ഒയോ ഹോട്ടൽ മുറിയിൽ കുത്തേറ്റ് Read more

ബെംഗളൂരുവിൽ ഭാര്യയെ കൊന്ന് തലയറുത്ത് സ്റ്റേഷനിലെത്തി യുവാവ്
Bengaluru crime news

ബെംഗളൂരു ആനേക്കലിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. 26 വയസ്സുള്ള Read more

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം അപകടം: ആർ സി ബി മാർക്കറ്റിംഗ് മാനേജർ അറസ്റ്റിൽ
Chinnaswamy Stadium accident

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ അപകടവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു. റോയൽ Read more

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; ഉത്തരവാദിത്വം പൊലീസിനും ആർസിബിക്കും എന്ന് സർക്കാർ, വിമർശനവുമായി ബിജെപി
Bengaluru stadium incident

ചിന്നസ്വാമി സ്റ്റേഡിയത്തിലെ ഐപിഎൽ വിജയാഘോഷത്തിനിടെയുണ്ടായ അപകടത്തിന്റെ ഉത്തരവാദിത്വം ആർസിബിക്കും പൊലീസിനുമാണെന്ന് സർക്കാർ അറിയിച്ചു. Read more

Leave a Comment