മഞ്ചേശ്വരം കോഴക്കേസ്: പ്രോസിക്യൂഷനും അന്വേഷണ സംഘത്തിനും ഗുരുതര വീഴ്ചയെന്ന് കോടതി

നിവ ലേഖകൻ

Manjeswaram bribery case court verdict

മഞ്ചേശ്വരം കോഴക്കേസിൽ പ്രോസിക്യൂഷനും അന്വേഷണ സംഘത്തിനും ഗുരുതര വീഴ്ച സംഭവിച്ചതായി കോടതി വിലയിരുത്തി. കെ സുരേന്ദ്രൻ പ്രതിയായിരുന്ന ഈ കേസിൽ കുറ്റപത്രം സമർപ്പിച്ചത് കാലാവധി കഴിഞ്ഞാണെന്നും കെ. സുന്ദരയെ ഭീഷണിപ്പെടുത്തി പത്രിക പിൻവലിപ്പിച്ചതിന് തെളിവില്ലെന്നും വിധിപ്പകർപ്പിൽ ചൂണ്ടിക്കാട്ടുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേസിൽ ഒരു വർഷത്തിനകം കുറ്റപത്രം സമർപ്പിക്കണമെന്നിരിക്കെ കാലാവധി കഴിഞ്ഞ് ഒരു വർഷവും ഏഴ് മാസത്തിനും ശേഷമാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ എന്തുകൊണ്ട് കാലതാമസം നേരിട്ടു എന്നത് സംബന്ധിച്ച കാരണം ബോധിപ്പിച്ചിട്ടില്ലെന്നും വിധിയിൽ പറയുന്നു. കെ.

സുന്ദര രണ്ടര ലക്ഷം രൂപ കൈപ്പറ്റിയതായും അത് മരുന്ന് വാങ്ങാനും വീട് പുനർനിർമാണത്തിനായും ഉപയോഗിച്ചുവെന്നും സമ്മതിക്കുന്നു. ഭയപ്പെടുത്തി നൽകിയ പണമാണെങ്കിൽ ഇങ്ങനെ ചിലവഴിക്കുമോ എന്ന സാമാന്യ യുക്തി പോലും അന്വേഷണ സംഘത്തിനുണ്ടായില്ലെന്ന് കോടതി വിമർശിച്ചു. ബിജെപിയിൽ ചേരാൻ പോകുന്നു എന്ന് സുന്ദര മാധ്യമങ്ങൾക്ക് മുന്നിൽ സ്വയം വെളിപ്പെടുത്തിയതാണ്.

  എ.പി.അനിൽകുമാറിൻ്റെ മണ്ഡലത്തിൽ വിദ്യാർത്ഥി കൺവൻഷനുമായി പി.വി അൻവർ

ആ കാര്യം പരിശോധിച്ചിരുന്നെങ്കിൽ പട്ടിക ജാതി പട്ടികവർഗ പീഡന നിയമം ചേർക്കില്ലായിരുന്നുവെന്നും വിധി പകർപ്പിൽ കോടതി ചൂണ്ടിക്കാട്ടുന്നു. പ്രോസിക്യൂഷന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി നേരത്തെ ആരോപണം ഉയർന്നിരുന്നു. വിധി പറയുമ്പോൾ പോലും പബ്ലിക് പ്രോസിക്യൂട്ടർ ഹാജരാകാതിരുന്നത് ഇതിന്റെ ഉദാഹരണമായാണ് കോൺഗ്രസും മുസ്ലിം ലീഗും ചൂണ്ടിക്കാട്ടുന്നത്.

വിധി പകർപ്പിൽ പൊലീസിനെതിരായ വിമർശനം ഉയർന്നതോടെ ആരോപണങ്ങൾക്ക് മൂർച്ച കൂട്ടുകയാണ് പ്രതിപക്ഷം.

Story Highlights: Court criticizes prosecution and investigation team for serious lapses in Manjeswaram bribery case involving K Surendran

Related Posts
വിഎസിന്റെ വിയോഗം ഇടതുപക്ഷ പ്രസ്ഥാനങ്ങള്ക്ക് വലിയ നഷ്ടം: മുഖ്യമന്ത്രി പിണറായി വിജയന്
V.S. Achuthanandan demise

വി.എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. വി.എസ് കേരളത്തിലെ Read more

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന് കമ്മീഷൻ ഒരുങ്ങുന്നു; ബിജെപിയിൽ ചർച്ചകൾ സജീവം
Vice Presidential election

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനായുള്ള നടപടിക്രമങ്ങൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ചു. ജഗ്ദീപ് ധൻകർ രാജി Read more

  വിഎസിനെ അവസാനമായി കാണാൻ രമേശ് ചെന്നിത്തല ഹരിപ്പാടെത്തി
വി.എസിനു ശേഷം ഒരു കമ്മ്യൂണിസ്റ്റുണ്ടോ? വിമർശകർക്ക് മറുപടിയുമായി ജോയ് മാത്യു
last communist

വി.എസ്. അച്യുതാനന്ദനെ 'അവസാനത്തെ കമ്മ്യൂണിസ്റ്റ്' എന്ന് വിശേഷിപ്പിച്ചതിനെതിരായ വിമർശനങ്ങളോട് പ്രതികരിച്ച് ജോയ് മാത്യു. Read more

വിഎസിനെ അവസാനമായി കാണാൻ രമേശ് ചെന്നിത്തല ഹരിപ്പാടെത്തി
VS Achuthanandan

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഹരിപ്പാട് പിന്നിടുമ്പോൾ Read more

വിഎസ് എന്നാൽ വലിയ സഖാവ്; ഓർമകൾ പങ്കുവെച്ച് ബെന്യാമിൻ
VS Achuthanandan Remembered

വി.എസ്. അച്യുതാനന്ദൻ ഒരു വലിയ സഖാവ് ആയിരുന്നുവെന്നും അദ്ദേഹത്തിന്റെ ഓർമ്മകൾ എന്നും നിലനിൽക്കുമെന്നും Read more

വിഎസിൻ്റെ ഓർമ്മകൾ കെകെ രമയുടെ വാക്കുകളിൽ; അദ്ദേഹത്തിന്റെ പോരാട്ടങ്ങൾ അവസാനിക്കുന്നില്ലെന്ന് രമ
KK Rama about VS

വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിൽ അനുസ്മരണം രേഖപ്പെടുത്തി കെ.കെ. രമ എം.എൽ.എ. വി.എസ്സിന്റെ വിയോഗം Read more

  തദ്ദേശ തിരഞ്ഞെടുപ്പ്: പോരായ്മകൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തി
വിഎസിൻ്റെ ഓർമകൾക്ക് ആദരാഞ്ജലിയുമായി വി.കെ.പ്രശാന്ത്
vattiyoorkavu bypoll

വി.എസ്. അച്യുതാനന്ദന്റെ ഭൗതികശരീരം തിരുവനന്തപുരത്ത് പൊതുദർശനത്തിനു ശേഷം ആലപ്പുഴയിലേക്ക് കൊണ്ടുപോകുമ്പോൾ, വി.കെ. പ്രശാന്ത് Read more

വി.എസ്. അച്യുതാനന്ദൻ: പോരാട്ടങ്ങളുടെ ഇതിഹാസം
VS Achuthanandan

മുൻ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു. അദ്ദേഹത്തിന്റെ ജീവിതം കേരളത്തിന്റെ Read more

വിഎസ് ഒരു മഹാകാലം; വിഎസ്സിന്റെ ഓർമകൾ പങ്കുവെച്ച് വി.എസ്. സുനിൽ കുമാർ
VS Achuthanandan

വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മുൻ മന്ത്രി വി.എസ്. സുനിൽ കുമാർ. Read more

വി.എസ്സും മാരാരിക്കുളം തിരഞ്ഞെടുപ്പ് കേസും: ഒരനുഭവം
Mararikulam election defeat

1996 ഡിസംബർ 20-ന് വി.എസ്. അച്യുതാനന്ദനുമായി സംസാരിക്കാൻ ലഭിച്ച ഒരവസരം. മാരാരിക്കുളത്തെ തിരഞ്ഞെടുപ്പ് Read more

Leave a Comment