ഇന്ന് ബ്രാബോൺ സ്റ്റേഡിയത്തിൽ വനിതാ പ്രീമിയർ ലീഗ് ഫൈനൽ പോരാട്ടത്തിന് വേദിയൊരുങ്ങുന്നു. മുൻ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസും കഴിഞ്ഞ രണ്ട് സീസണുകളിലെ റണ്ണറപ്പായ ഡൽഹി ക്യാപിറ്റൽസും തമ്മിലാണ് കലാശപ്പോരാട്ടം. രാത്രി എട്ടുമണിക്കാണ് മത്സരം ആരംഭിക്കുന്നത്. ഇരു ടീമുകളിലും മലയാളി താരങ്ങളുടെ സാന്നിധ്യമുണ്ട്. മുംബൈ ഇന്ത്യൻസിനായി എസ്.
സജനയും ഡൽഹി ക്യാപിറ്റൽസിനായി മിന്നു മണിയും ബാറ്റും പന്തും കൈയ്യിലേന്തി മൈതാനത്തിറങ്ങും. മുംബൈ ഇന്ത്യൻസിന്റെ കരുത്ത് ഇംഗ്ലീഷ് താരം നാറ്റ് സ്കീവർ ബ്രണ്ടും വെസ്റ്റ് ഇൻഡീസ് താരം ഹെയ്ലി മാത്യൂസുമാണ്. 493 റൺസും 9 വിക്കറ്റുകളുമായി ബ്രണ്ടും 17 വിക്കറ്റുകളും 304 റൺസുമായി മാത്യൂസും മികച്ച ഫോമിലാണ്. എലിമിനേറ്ററിൽ ഗുജറാത്ത് ജയന്റ്സിനെ തകർത്താണ് മുംബൈ ഫൈനലിലെത്തിയത്. ഒന്നാം സ്ഥാനക്കാരായ ഡൽഹി നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടി.
ഡൽഹി ക്യാപിറ്റൽസിന്റെ പ്രധാന ആയുധം ഓസ്ട്രേലിയൻ താരം മെഗ് ലാനിങ്ങാണ്. ഐപിഎല്ലിൽ കിരീട നേട്ടമില്ലാത്ത ഡൽഹിക്ക് വനിതാ ടീമിലൂടെ ആ കുറവ് പരിഹരിക്കാമെന്ന പ്രതീക്ഷയാണ്. ആദ്യ പതിപ്പിൽ മുംബൈ ഇന്ത്യൻസ് ഡൽഹിയെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചാണ് കിരീടം നേടിയത്.
കേന്ദ്രസർക്കാരിന്റെ ജാതി സെൻസസ് നടപടി സ്വാഗതം ചെയ്ത് കോൺഗ്രസ്. പ്രതിപക്ഷ സമ്മർദ്ദത്തിന്റെ വിജയമാണ് Read more
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാൻ ഇസ്ലാമാബാദിലും ലാഹോറിലും മെയ് 2 വരെ നോ Read more
ദേശീയ ജനസംഖ്യാ കണക്കെടുപ്പിനോടൊപ്പം ജാതി സെൻസസ് നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. പ്രധാനമന്ത്രി Read more
ഇന്ത്യൻ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്നു. Read more
മെയ് അവസാനത്തോടെ റിയൽമി ജിടി 7 ഇന്ത്യയിൽ എത്തും. 40000 രൂപ മുതലാകും Read more
ഡൽഹിയിൽ അനധികൃത കുടിയേറ്റക്കാർക്കെതിരെ പോലീസ് കർശന നടപടികൾ ആരംഭിച്ചു. പൗരത്വ തെളിവിനായി വോട്ടർ Read more
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ദേശീയ സുരക്ഷാ ഉപദേശക സമിതി (എൻഎസ്എബി) കേന്ദ്രസർക്കാർ പുനഃസംഘടിപ്പിച്ചു. Read more
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യൻ നാവികസേന യുദ്ധക്കപ്പലുകളുടെ ചിത്രം പുറത്തുവിട്ടു. കേന്ദ്ര മന്ത്രിസഭയുടെ Read more
പഹൽഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ സിന്ധു നദീതട കരാർ റദ്ദാക്കിയതിനെ തുടർന്ന് പാകിസ്താനിൽ Read more
മൂന്ന് ദിവസത്തിനുള്ളിൽ ഇന്ത്യയുമായി യുദ്ധമുണ്ടാകുമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇന്ത്യയുടെ Read more