മലയാള സിനിമയിലെ അതുല്യ വില്ലന്; സാഹിത്യ-സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യം – നരേന്ദ്ര പ്രസാദിനെ ഓര്മ്മിക്കുമ്പോള്

നിവ ലേഖകൻ

Updated on:

Narendraprasad Malayalam cinema

മലയാള സിനിമയിലെ വില്ലന് കഥാപാത്രങ്ങള്ക്ക് തനതായ ഭാവുകത്വം പകര്ന്ന അതുല്യ നടനായിരുന്നു നരേന്ദ്ര പ്രസാദ്. ശരീരഭാഷ കൊണ്ടും അഭിനയ പ്രകടനം കൊണ്ടും പ്രേക്ഷകരെ എന്നും അത്ഭുതപ്പെടുത്തിയ അദ്ദേഹം, ചലച്ചിത്ര അഭിനേതാവ്, അധ്യാപകന്, നാടകകൃത്ത്, എഴുത്തുകാരന്, സാഹിത്യ വിമര്ശകന് എന്നീ നിലകളില് മൂന്നര പതിറ്റാണ്ടോളം മലയാള സാഹിത്യ, സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യമായിരുന്നു. 80കളില് നാടക രംഗത്ത് സജീവമായ നരേന്ദ്ര പ്രസാദ് സ്ഥാപിച്ച നാട്യഗൃഹം എന്ന നാടക സംഘം കേരള നാടകചരിത്രത്തിലെ സുപ്രധാന നാഴികകല്ലാണ്. അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നാടകമായ ‘സൗപര്ണിക’ കേരള സാഹിത്യ അക്കാദമിയുടേയും കേരള സംഗീത നാടക അക്കാദമിയുടേയും പുരസ്കാരങ്ങള് നേടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

1989ല് ‘അസ്ഥികള് പൂക്കുന്നു’ എന്ന ചിത്രത്തിലൂടെ സിനിമയില് അരങ്ങേറ്റം കുറിച്ച നരേന്ദ്രപ്രസാദ്, ഭരതന്റെ ‘വൈശാലി’യില് ബാബു ആന്റണിക്കും ‘ഞാന് ഗന്ധര്വ്വനില്’ അശരീരിയായതും തന്റെ ശബ്ദം നല്കി. അഞ്ച് മാസം ഗര്ഭിണി; യുവതിയെ കൊണ്ട് കൊല്ലപ്പെട്ട ഭര്ത്താവിന്റെ കിടക്ക വൃത്തിയാക്കിപ്പിച്ച് ആശുപത്രിക്കാര്, സംഭവം ഭോപ്പാലില്

— wp:paragraph –> വില്ലനാവശ്യമായ ശരീരഘടന ഇല്ലാതിരുന്നിട്ടും നരേന്ദ്ര പ്രസാദ് മലയാള സിനിമയില് വില്ലന് എന്ന സങ്കല്പ്പത്തെ ഊട്ടി ഉറപ്പിച്ചു. തലസ്ഥാനം, രാജശില്പി, അദ്വൈതം, ഏകലവ്യന് തുടങ്ങിയ അനേകം ചിത്രങ്ങളിലൂടെ മലയാള സിനിമയിലെ അഭിവാജ്യ ഘടകമായി അദ്ദേഹം മാറി. പകുതി അടഞ്ഞ വലതുകണ്ണുമായി ജഗനാഥനോട് പൊരുതിയ കൊളപ്പുള്ളി അപ്പനെന്ന വില്ലന് തിയേറ്ററുകളില് സൃഷ്ടിച്ച ഓളം ചെറുതൊന്നുമല്ല. സിനിമാ താരത്തിനുമപ്പുറം മലയാള സാഹിത്യത്തിന്റെ ഭാവുകത്വ പരിണാമത്തെ വായനക്കാര്ക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നതില് മുഖ്യ പങ്കുവഹിച്ച നിരൂപകന് കൂടിയായിരുന്നു നരേന്ദ്ര പ്രസാദ്. കൃത്യമായി ഓരോ സാഹിത്യമുന്നേറ്റങ്ങളും നിരീക്ഷിക്കുകയും അത് എഴുത്തിലൂടെ അദ്ദേഹം അടയാളപ്പെടുത്തുകയും ചെയ്തു.

‘നിഷേധികളെ മനസിലാക്ക്’, ‘ജാതി പറഞ്ഞാല് എന്തേ’ എന്നിവ അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട നിരൂപണങ്ങളാണ്. കാല്കിലോ ഉരുളക്കിഴങ്ങ് മോഷണം പോയി, പിന്നാലെ പൊലീസിനെ വിളിച്ചുവരുത്തി യുവാവ്

— wp:paragraph –> തലമുറകളുടെ പ്രിയപ്പെട്ട അധ്യാപകനുമായിരുന്നു അദ്ദേഹം. പാലക്കാട് വിക്ടോറിയ കോളെജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, പന്തളം എന്. എസ്. എസ് കോളേജ് എന്നിവിടങ്ങളില് അധ്യാപകനായി സേവനമനുഷ്ഠിച്ച അദ്ദേഹം, മഹാത്മാഗാന്ധി യൂണിവേഴ്സറ്റി സ്കൂള് ഓഫ് ലെറ്റേഴ്സിന്റെ ഡയറക്ടറായും പ്രവര്ത്തിച്ചു. Story Highlights: Narendraprasad, a versatile actor, playwright, and literary critic, left an indelible mark on Malayalam cinema and literature for over three decades.

Related Posts
മലയാള സിനിമ കടുത്ത പ്രതിസന്ധിയിലെന്ന് ഫിലിം ചേംബർ
Malayalam cinema crisis

മലയാള സിനിമ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് ഫിലിം ചേംബർ ജനറൽ സെക്രട്ടറി സോണി Read more

2025-ൽ IMDB പട്ടികയിൽ തിളങ്ങി മലയാള സിനിമ: പൃഥ്വിരാജും കല്യാണിയും നേട്ടങ്ങളിൽ
Malayalam cinema achievements

2025-ൽ മലയാള സിനിമ IMDB ലിസ്റ്റിൽ മികച്ച നേട്ടങ്ങൾ കരസ്ഥമാക്കി. പൃഥ്വിരാജ്, ഡൊമനിക് Read more

വേണുവിന്റെ അമ്മ ബി. സരസ്വതി അമ്മ അന്തരിച്ചു
Venu's mother death

പ്രമുഖ ഛായാഗ്രാഹകനും സംവിധായകനുമായ വേണുവിന്റെ മാതാവ് ബി. സരസ്വതി അമ്മ (89) അന്തരിച്ചു. Read more

സിനിമ കണ്ടിട്ട് ആരെങ്കിലും എന്തെങ്കിലും ചെയ്താൽ അവർക്ക് വട്ടാണ്: ശ്രീനാഥ് ഭാസി
movie responsibility

സിനിമയെ സിനിമയായി മാത്രം കാണണമെന്നും, സിനിമ കണ്ട ശേഷം പ്രേക്ഷകർ ചെയ്യുന്ന കാര്യങ്ങൾക്ക് Read more

60 ലക്ഷം ബജറ്റിൽ 5 കോടി കളക്ഷൻ; കിലുക്കം സിനിമയുടെ കഥയിങ്ങനെ…
Malayalam movie Kilukkam

1991-ൽ പുറത്തിറങ്ങിയ കിലുക്കം എന്ന സിനിമ മലയാളത്തിലെ ആദ്യത്തെ 5 കോടി കളക്ഷൻ Read more

എക്കോ vs വിലായത്ത് ബുദ്ധ: ബോക്സ് ഓഫീസിൽ ആര് മുന്നിൽ?
Box office collection

2025 നവംബർ 21-ന് റിലീസ് ചെയ്ത ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത എക്കോയും Read more

ഐഎഫ്എഫ്കെയിൽ ശ്രദ്ധ നേടിയ ‘അപ്പുറം’ ഫജ്ർ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്
Apuram movie

കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രേക്ഷക പ്രീതി നേടിയ 'അപ്പുറം' സിനിമ ഫജ്ർ അന്താരാഷ്ട്ര Read more

‘ഫെമിനിച്ചി ഫാത്തിമ’ ഒടിടിയിലേക്ക്; റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും
Feminichi Fathima OTT release

'ഫെമിനിച്ചി ഫാത്തിമ' എന്ന ചിത്രം ഒടിടിയിലേക്ക് എത്തുന്നു. ഫാസിൽ മുഹമ്മദ് രചനയും സംവിധാനവും Read more

ദുൽഖർ സൽമാൻ ചിത്രം കാന്തയുടെ ദൈർഘ്യം കുറച്ചു
Kaantha movie trimmed

ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന കാന്ത എന്ന സിനിമയുടെ ദൈർഘ്യം കുറച്ചു. Read more

സോജപ്പൻ ഞാനും ഫാൻ, എന്നെയും കൂട്ടാമോ? ട്രോളുകളോട് പ്രതികരിച്ച് പൃഥ്വിരാജ്
Sojappan trolls

2009-ൽ പുറത്തിറങ്ങിയ പൃഥ്വിരാജിന്റെ "കലണ്ടർ" സിനിമയിലെ സോജപ്പൻ കഥാപാത്രം ട്രോളുകളിൽ നിറയുകയാണ്. ‘വിലായത്ത് Read more

Leave a Comment