സീതാറാം യെച്ചൂരിയുടെ വിയോഗം: ഇന്ത്യൻ രാഷ്ട്രീയത്തിലെ സൗമ്യതയുടെ മുഖം നഷ്ടമായെന്ന് ദമ്മാം ഒഐസിസി

നിവ ലേഖകൻ

Sitaram Yechury demise

ഇന്ത്യൻ രാഷ്ട്രീയത്തിലെ സൗമ്യതയുടെ മുഖമായിരുന്ന സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ ദമ്മാം ഒ ഐ സി സി അനുശോചനം രേഖപ്പെടുത്തി. മൂർച്ചയേറിയ വിമർശനങ്ങൾക്ക് പോലും പക്വതയുടെയും മാന്യതയുടെയും ഭാഷയാണ് യെച്ചൂരി സ്വീകരിച്ചതെന്ന് അവർ അഭിപ്രായപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കോൺഗ്രസ് ദേശീയ നേതൃത്വവുമായി എന്നും നല്ല ബന്ധം കാത്തുസൂക്ഷിച്ച നേതാവായിരുന്നു അദ്ദേഹം. ആർഎസ്എസിനെതിരായ ചെറുത്തുനിൽപ്പിനപ്പുറം ഇക്കാലത്ത് വലിയ വിപ്ലവപ്രവർത്തനമില്ലെന്ന് കരുതുന്ന ഇടതുപക്ഷക്കാരുടെ കൂട്ടത്തിലായിരുന്നു യെച്ചൂരി.

എന്നാൽ, ഇന്ത്യൻ രാഷ്ട്രീയം വിശാലമായ അർത്ഥത്തിൽ ആർഎസ്എസ് ഹിന്ദുത്വവാദികളും അവരെ എതിർക്കുന്നവരും തമ്മിലുള്ള സംഘർഷ ഭൂമിയാണെന്ന് ഹർകിഷൻ സിങ് സൂർജിത്തിനെ പോലെ മനസ്സിലാക്കിയ നേതാവായിരുന്നു അദ്ദേഹം. കോൺഗ്രസിന്റെ വിരുദ്ധ രാഷ്ട്രീയ ഇഴകീറലുകൾക്ക് ഇന്നിന്റെ ഇന്ത്യയിൽ പ്രസക്തിയില്ലെന്ന് മനസ്സിലാക്കി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന് ഒപ്പം കൈകോർത്ത് പിടിച്ച, പ്രയോഗിക രാഷ്ട്രീയ വാക്താവായിരുന്നു സീതാറാം യെച്ചൂരി.

ആർഎസ്എസിനെതിരായ പോരാട്ടത്തിൽ, എല്ലാ എതിർപ്പുകളെയും അതിജീവിച്ച് രാഹുൽ ഗാന്ധിക്കൊപ്പം നിലകൊണ്ട നേതാവായിരുന്നു യെച്ചൂരി. അദ്ദേഹത്തിന്റെ വിടവാങ്ങൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദർശാധിഷ്ഠിതമായ അവസാന ഇതളുകളിലൊന്ന് അടർന്നുവീഴുന്നതു പോലെയാണെന്ന് ദമ്മാം ഒഐസിസി റീജ്യണൽ കമ്മിറ്റി പ്രസിഡന്റ് ഇ.

  ഭരണഘടനയിൽ നിന്ന് സോഷ്യലിസം, മതേതരം എന്നീ വാക്കുകൾ നീക്കണമെന്ന് ആർഎസ്എസ്

കെ സലിം, സംഘടനാ ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം എന്നിവർ അനുശോചന പത്രകുറിപ്പിലൂടെ അഭിപ്രായപ്പെട്ടു.

Story Highlights: Dammam OICC mourns the loss of Sitaram Yechury, praising his pragmatic approach to Indian politics and his stance against RSS

Related Posts
ഭരണഘടനയിൽ നിന്ന് സോഷ്യലിസം, മതേതരം എന്നീ വാക്കുകൾ നീക്കണമെന്ന് ആർഎസ്എസ്
Constitution Preamble RSS

ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് സോഷ്യലിസം, മതേതരം എന്നീ വാക്കുകൾ നീക്കം ചെയ്യണമെന്ന് ആർഎസ്എസ് Read more

അടിയന്തരാവസ്ഥ ഒരു ഇന്ത്യക്കാരനും മറക്കരുത്: പ്രധാനമന്ത്രി നരേന്ദ്ര മോദി
Emergency period

അടിയന്തരാവസ്ഥ ജനാധിപത്യ ചരിത്രത്തിലെ കറുത്ത അധ്യായമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. അടിയന്തരാവസ്ഥയുടെ Read more

  അടിയന്തരാവസ്ഥയ്ക്ക് 50 വർഷം: ജനാധിപത്യത്തിന്റെ കറുത്ത ദിനങ്ങൾ ഓർക്കുമ്പോൾ
അടിയന്തരാവസ്ഥയ്ക്ക് 50 വർഷം: ജനാധിപത്യത്തിന്റെ കറുത്ത ദിനങ്ങൾ ഓർക്കുമ്പോൾ
Emergency India

50 വർഷം മുൻപ് ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രതിപക്ഷത്തിന്റെ ശബ്ദങ്ങളെ അടിച്ചമർത്തുകയും മൗലിക Read more

‘ആർഎസ്എസ് ചിഹ്നം പ്രദർശിപ്പിച്ച് രാജ്ഭവൻ ഭരണഘടന ലംഘിച്ചു’: എം.വി. ഗോവിന്ദൻ
RSS symbol controversy

മന്ത്രി വി ശിവൻകുട്ടിയുടേത് ശരിയായ ദിശയിലുള്ള നടപടിയാണെന്ന് എം വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു. Read more

ആർഎസ്എസുമായി ഒരു ബന്ധവുമില്ല; മുഖ്യമന്ത്രി പിണറായി വിജയൻ
RSS-CPIM relation

ആർഎസ്എസുമായി സിപിഐഎം സഹകരിക്കുന്നു എന്ന ആരോപണങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നിഷേധിച്ചു. വർഗീയ Read more

രാജ്ഭവനെ ആർഎസ്എസ് ശാഖയാക്കരുത്; മുഖ്യമന്ത്രി പിണറായി വിജയൻ
Pinarayi Vijayan

രാജ്ഭവനെ ആർഎസ്എസ് ശാഖയുടെ നിലവാരത്തിലേക്ക് താഴ്ത്താൻ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. Read more

  'ആർഎസ്എസ് ചിഹ്നം പ്രദർശിപ്പിച്ച് രാജ്ഭവൻ ഭരണഘടന ലംഘിച്ചു': എം.വി. ഗോവിന്ദൻ
ആർഎസ്എസ് ബന്ധം: എം.വി. ഗോവിന്ദന്റെ പ്രസ്താവന സിപിഐഎമ്മിന് തലവേദനയാകുന്നു
RSS CPIM Controversy

സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ്റെ ആർഎസ്എസ് ബന്ധത്തെക്കുറിച്ചുള്ള പ്രസ്താവന വിവാദമായി. അടിയന്തരാവസ്ഥക്കാലത്ത് Read more

ആർഎസ്എസുമായി സിപിഐഎമ്മിന് കൂട്ടില്ല; കോൺഗ്രസിനാണ് ബന്ധമെന്ന് എം.വി. ഗോവിന്ദൻ
CPM RSS alliance

അടിയന്തരാവസ്ഥക്കാലത്ത് ആർഎസ്എസുമായി സിപിഐഎം സഹകരിച്ചുവെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി എം.വി. ഗോവിന്ദൻ രംഗത്ത്. ഒരു Read more

കേന്ദ്രസർക്കാരിനെ ആർഎസ്എസ് നിയന്ത്രിക്കുന്നില്ല; കൂടുതൽ ശാഖകൾ കേരളത്തിലെന്ന് ജെ. നന്ദകുമാർ
RSS kerala branches

കേന്ദ്രസർക്കാരിനെ ആർഎസ്എസ് നിയന്ത്രിക്കുന്നില്ലെന്ന് ആർഎസ്എസ് ദേശീയ നേതാവ് ജെ. നന്ദകുമാർ. ഈ വർഷം Read more

ഭാരതാംബ വിവാദത്തിൽ ആർഎസ്എസിന് മറുപടിയില്ല; പ്രതിഷേധം ജാള്യത മറയ്ക്കാനെന്ന് മന്ത്രി പി. പ്രസാദ്
Bharat Matha controversy

ഭാരതാംബ വിവാദത്തിൽ ആർഎസ്എസിനെതിരെ മന്ത്രി പി. പ്രസാദ് രംഗത്ത്. ആർഎസ്എസിന് മറുപടിയില്ലെന്നും പ്രതിഷേധങ്ങൾ Read more

Leave a Comment