Latest Malayalam News | Nivadaily

Gautam Adani Investment

ഛത്തീസ്ഗഡിൽ 65,000 കോടി നിക്ഷേപവുമായി ഗൗതം അദാനി

നിവ ലേഖകൻ

ഛത്തീസ്ഗഡിൽ ഊർജ്ജ-സിമന്റ് മേഖലകളിലായി 65,000 കോടി രൂപ നിക്ഷേപിക്കുമെന്ന് ഗൗതം അദാനി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി വിഷ്ണു ദിയോ സായിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പ്രഖ്യാപനം. വിദ്യാഭ്യാസം, തൊഴിൽ പരിശീലനം, ആരോഗ്യം തുടങ്ങിയ മേഖലകളിലും നിക്ഷേപം നടത്തും.

India-Bangladesh border dispute

അതിർത്തി തർക്കം: ഇന്ത്യൻ ഹൈക്കമ്മീഷണറെ ബംഗ്ലാദേശ് വിളിച്ചുവരുത്തി

നിവ ലേഖകൻ

ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ വേലി നിർമ്മാണവുമായി ബന്ധപ്പെട്ട് സംഘർഷം രൂക്ഷമാകുന്നു. ഇന്ത്യൻ ഹൈക്കമ്മീഷണർ പ്രണയ് വർമ്മയെ ബംഗ്ലാദേശ് വിളിച്ചുവരുത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി കരാർ ലംഘിച്ചാണ് വേലി നിർമ്മാണം നടക്കുന്നതെന്നാണ് ബംഗ്ലാദേശിന്റെ ആരോപണം.

India-Taliban Diplomacy

അഫ്ഗാൻ താലിബാനുമായി ഇന്ത്യയുടെ നയതന്ത്ര ചർച്ചകൾ: സൗഹൃദം ശക്തിപ്പെടുത്തുന്നതിനപ്പുറം

നിവ ലേഖകൻ

താലിബാൻ ഭരണകൂടവുമായി ഇന്ത്യ നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നു. വിക്രം മിസ്രിയും അമീർ ഖാൻ മുത്തഖിയും തമ്മിലുള്ള കൂടിക്കാഴ്ച നിർണായകമായി. മേഖലയിലെ സങ്കീർണ്ണ രാഷ്ട്രീയ സാഹചര്യത്തിൽ ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങൾക്ക് പ്രാധാന്യമേറുന്നു.

Adani bribery case

അദാനിക്കെതിരായ കൈക്കൂലി കേസ്: യുഎസ് നടപടിയെ ട്രംപ് അനുകൂലി വിമർശിച്ചു

നിവ ലേഖകൻ

ഗൗതം അദാനിക്കും മറ്റ് ഏഴ് പേർക്കുമെതിരായ കൈക്കൂലി കേസിൽ അമേരിക്കൻ ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസിന്റെ നടപടിയെ റിപ്പബ്ലിക്കൻ പാർട്ടി നേതാവ് ലാൻസ് ഗുഡൻ വിമർശിച്ചു. ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് കൈക്കൂലി നൽകിയെന്നും ഈ തട്ടിപ്പ് മറച്ചുവെച്ച് അമേരിക്കൻ നിക്ഷേപകരിൽ നിന്ന് പണം തട്ടിയെന്നുമാണ് അദാനിക്കെതിരായ ആരോപണം. ഈ നടപടി ബിസിനസ് സംരംഭകരെ ദ്രോഹിക്കുന്നതാണെന്നും ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഗുഡൻ പറഞ്ഞു.

Meta Fact-Checking

മെറ്റയുടെ ഫാക്ട് ചെക്ക് നിർത്തലാക്കൽ: വ്യാജ വാർത്തകൾക്ക് വളക്കൂറായേക്കുമോ?

നിവ ലേഖകൻ

വ്യാജ വാർത്തകൾ പരിശോധിക്കുന്ന സംവിധാനം മെറ്റ അവസാനിപ്പിക്കുന്നു. ഡോണൾഡ് ട്രമ്പിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് നടപടി. വിദ്വേഷ പ്രചാരണത്തിനും സൈബർ അതിക്രമങ്ങൾക്കും ഇത് വഴിവെക്കുമെന്ന് ആശങ്ക.

PV Anvar Resignation

പി.വി. അൻവർ എംഎൽഎ സ്ഥാനത്ത് നിന്ന് രാജിവച്ചു

നിവ ലേഖകൻ

സ്പീക്കർ എ.എൻ. ഷംസീറിന് രാജിക്കത്ത് കൈമാറി പി.വി. അൻവർ എംഎൽഎ സ്ഥാനത്ത് നിന്ന് രാജിവച്ചു. തിരുവനന്തപുരം നിയമസഭാ മന്ദിരത്തിലെത്തിയാണ് അദ്ദേഹം രാജി സമർപ്പിച്ചത്. തൃണമൂൽ കോൺഗ്രസിൽ ചേർന്നതിനെ തുടർന്നാണ് ഈ സാഹചര്യം ഉണ്ടായത്.

ഗായത്രി രഘുറാമിനെതിരെ സൈബർ ആക്രമണം; ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണം

നിവ ലേഖകൻ

ബിജെപി തമിഴ്നാട് ഘടകം തനിക്കെതിരെ സൈബർ ആക്രമണം നടത്തിയെന്ന് ഗായത്രി രഘുറാം ആരോപിച്ചു. കെ. അണ്ണാമലൈയുടെ നിർദേശപ്രകാരം ബിജെപി വാർ റൂം തന്നെ സാമൂഹ്യമാധ്യമങ്ങളിൽ വേട്ടയാടിയെന്നും അവർ പറഞ്ഞു. സൈബർ അധിക്ഷേപവും ബലാത്സംഗവും ഒരുപോലെയാണെന്നും ഗായത്രി രഘുറാം പറഞ്ഞു.

Gopan Swami

നെയ്യാറ്റിൻകരയിലെ സമാധി ദുരൂഹത: ഗോപൻ സ്വാമിയുടെ അറ ഇന്ന് തുറക്കും

നിവ ലേഖകൻ

നെയ്യാറ്റിൻകരയിൽ ഗോപൻ സ്വാമിയുടെ സമാധി ദുരൂഹമായ സാഹചര്യത്തിൽ ഇന്ന് തുറക്കും. മക്കളുടെ പരസ്പരവിരുദ്ധമായ മൊഴികൾ ദുരൂഹത വർധിപ്പിക്കുന്നു. പോലീസ് അന്വേഷണം ഊർജിതമാക്കി.

PV Anvar Resignation

പി.വി. അൻവർ രാജിവെക്കുന്നു; രാഷ്ട്രീയ നീക്കങ്ങൾക്ക് പിന്നിൽ കോൺഗ്രസ് വാഗ്ദാനമോ?

നിവ ലേഖകൻ

തൃണമൂൽ കോൺഗ്രസിൽ ചേർന്നതിനെ തുടർന്നുണ്ടായ നിയമപ്രശ്നങ്ങളെത്തുടർന്ന് പി.വി. അൻവർ എംഎൽഎ സ്ഥാനം രാജിവെക്കുന്നു. രാജ്യസഭാ സീറ്റ് കോൺഗ്രസ് വാഗ്ദാനം ചെയ്തതായാണ് റിപ്പോർട്ടുകൾ. രാജിവെച്ച് രക്തസാക്ഷി പരിവേഷം നേടാനാണ് ശ്രമമെന്ന് സിപിഐഎം.

Honey Rose

ഹണി റോസിന്റെ പരാതിയിൽ രാഹുൽ ഈശ്വർക്ക് ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിക്കുമോ?

നിവ ലേഖകൻ

നടി ഹണി റോസിന്റെ പരാതിയിൽ മുൻകൂർ ജാമ്യം തേടി രാഹുൽ ഈശ്വർ സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ടെലിവിഷൻ ചർച്ചകളിലെ പരാമർശങ്ങളാണ് വിവാദത്തിന് കാരണം. സമൂഹ മാധ്യമങ്ങളിലൂടെയും അധിക്ഷേപിച്ചെന്ന പരാതിയിൽ നിയമോപദേശം തേടിയ ശേഷം കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

Ernakulam-Angamaly Archdiocese

എറണാകുളം-അങ്കമാലി അതിരൂപത കുർബാന തർക്കം: സമവായത്തിലേക്ക്

നിവ ലേഖകൻ

എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കത്തിൽ സമവായത്തിന്റെ സാധ്യത. മാർ ജോസഫ് പാംപ്ലാനിയും പ്രതിഷേധക്കാരായ വൈദികരും തമ്മിലുള്ള ചർച്ചയിലാണ് പ്രതീക്ഷ. ഈ മാസം 20ന് മുൻപ് ബിഷപ്പ് ഹൗസ് പോലീസ് മുക്തമാക്കുമെന്ന് ഉറപ്പ്.

Question paper leak

ഫിഷറീസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചിൽ കഴമ്പെന്ന് റിപ്പോർട്ട്

നിവ ലേഖകൻ

ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ തസ്തികയിലേക്കുള്ള പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ ഫിഷറീസ് വകുപ്പ് മേധാവിയുടെ റിപ്പോർട്ട് പുറത്ത്. ചോദ്യപേപ്പർ തയ്യാറാക്കിയവരിൽ നിന്നുതന്നെ ചോദ്യങ്ങൾ ചോർന്നു എന്നാണ് റിപ്പോർട്ടിലെ സൂചന. നിയമനം നേടിയ 38 പേരിൽ 35 പേരും കുഫോസിലെ വിദ്യാർത്ഥികളാണെന്നും റിപ്പോർട്ട്.