Vineetha Murder

Vineetha murder case

വിനീത കൊലക്കേസ്: ഇന്ന് വിധി

നിവ ലേഖകൻ

അമ്പലമുക്കിലെ അലങ്കാരച്ചെടി കടയിലെ ജീവനക്കാരിയായിരുന്ന വിനീതയുടെ കൊലപാതക കേസിൽ ഇന്ന് വിധി പ്രസ്താവിക്കും. തമിഴ്നാട് സ്വദേശിയായ രാജേന്ദ്രനാണ് കേസിലെ പ്രതി. 2022 ഫെബ്രുവരി 6-ന് സമ്പൂർണ്ണ ലോക്ക്ഡൗൺ സമയത്താണ് വിനീത കൊല്ലപ്പെട്ടത്.

Vineetha murder case

അമ്പലമുക്ക് വിനീത കൊലക്കേസ്: വിധി 24ന്

നിവ ലേഖകൻ

അമ്പലമുക്ക് വിനീത കൊലക്കേസിൽ പ്രതി രാജേന്ദ്രനെതിരെയുള്ള വിധി ഈ മാസം 24-ന് പ്രഖ്യാപിക്കും. പ്രതി കൊടും കുറ്റവാളിയായതിനാൽ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ, താൻ കുറ്റക്കാരനല്ലെന്നും പശ്ചാത്താപമില്ലെന്നും പ്രതി രാജേന്ദ്രൻ കോടതിയിൽ പറഞ്ഞു.

Vineetha murder case

വിനീത കൊലക്കേസ്: പ്രതി കുറ്റക്കാരൻ

നിവ ലേഖകൻ

അമ്പലമുക്ക് വിനീത കൊലപാതക കേസിൽ പ്രതി രാജേന്ദ്രൻ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഈ മാസം 24ന് വിധി പ്രസ്താവിക്കും. കവർച്ചയ്ക്കായി ചെടി വാങ്ങാനെന്ന വ്യാജേന എത്തിയ പ്രതി വിനീതയുടെ സ്വർണമാല കവർന്ന ശേഷം കൊലപ്പെടുത്തുകയായിരുന്നു.

Vineetha murder case

വിനീത കൊലക്കേസ്: പ്രതി രാജേന്ദ്രൻ കുറ്റക്കാരൻ

നിവ ലേഖകൻ

അമ്പലമുക്കിലെ ചെടിക്കടയിലെ ജീവനക്കാരിയായിരുന്ന വിനീതയുടെ കൊലപാതകക്കേസിൽ പ്രതി രാജേന്ദ്രനെ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. നാലര പവന്റെ സ്വർണമാല കവർച്ച ചെയ്യാനാണ് കൊലപാതകം നടത്തിയതെന്ന് കോടതി വ്യക്തമാക്കി. മുൻപും മൂന്ന് കൊലപാതകങ്ങൾ നടത്തിയിട്ടുള്ള പ്രതി സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിച്ചിരുന്നു.