terrorism

Jammu and Kashmir crackdown

ജമ്മു കശ്മീരിൽ ഭീകരവിരുദ്ധ നടപടി ശക്തമാക്കുന്നു; ഷോപ്പിയാനിലും പുൽവാമയിലും ഭീകരരുടെ വീടുകൾ തകർത്തു

നിവ ലേഖകൻ

ഷോപ്പിയാനിലും പുൽവാമയിലും ഭീകരരുടെ രണ്ട് വീടുകൾ കൂടി സുരക്ഷാ സേന തകർത്തു. ആഭ്യന്തര ഭീകരർക്കെതിരെ ജമ്മു കശ്മീരിൽ നടപടികൾ ശക്തമാക്കി. ഇതുവരെ ഏഴ് ഭീകരരുടെ വീടുകൾ തകർത്തിട്ടുണ്ട്.

Pahalgam attack

പഹൽഗാം ആക്രമണം: ഭീകരർക്കായുള്ള തിരച്ചിൽ ഊർജിതം

നിവ ലേഖകൻ

പഹൽഗാം ആക്രമണത്തിന് പിന്നിലെ ഭീകരരെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് സുരക്ഷാ സേന. തെക്കൻ കശ്മീരിലെ 14 ഭീകരരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ലഷ്കർ ഇ തയ്ബ, ജയ്ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദീൻ തുടങ്ങിയ ഭീകര സംഘടനകളുമായി ബന്ധമുള്ളവരാണ് ഈ 14 പേരും.

Pahalgam Terror Attack

പഹൽഗാം ആക്രമണം: ഇറാൻ പ്രസിഡന്റ് അനുശോചനം അറിയിച്ചു

നിവ ലേഖകൻ

പഹൽഗാമിലെ ഭീകരാക്രമണത്തെ അപലപിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചാണ് അദ്ദേഹം അനുശോചനം അറിയിച്ചത്. ഭീകരതയ്ക്കെതിരെ ഒരുമിച്ച് പോരാടണമെന്ന് ഇരു നേതാക്കളും ആഹ്വാനം ചെയ്തു.

Pahalgam Terror Attack

പഹൽഗാം ഭീകരാക്രമണം: ഭീകരരുടെ വീട് തകർത്തു

നിവ ലേഖകൻ

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരിൽ ഭീകരർക്കെതിരെ വ്യാപക നടപടികൾ. ലഷ്കർ കമാൻഡറുടെ വീട് സ്ഫോടനത്തിൽ തകർത്തു. പാക് പൗരന്മാർക്കുള്ള വിസ റദ്ദാക്കി.

Pahalgam attack

പഹൽഗാം ആക്രമണം: പങ്കില്ലെന്ന് ടിആർഎഫ്

നിവ ലേഖകൻ

പഹൽഗാം ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ടിആർഎഫ് വാദിച്ചു. ഇന്ത്യൻ സൈബർ അക്രമികളാണ് തങ്ങളുടെ പേരിൽ ഉത്തരവാദിത്വം ഏറ്റെടുത്തതെന്നാണ് ആരോപണം. 26 വിനോദസഞ്ചാരികളുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് പിന്നാലെ കശ്മീരിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.

Pahalgam Terror Attack

പഹൽഗാം ആക്രമണം: സിന്ധു നദി ഉടമ്പടി ഉയർത്തിക്കാട്ടി പാകിസ്ഥാൻ ഇന്ത്യയ്ക്ക് ഭീഷണി

നിവ ലേഖകൻ

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയ്ക്ക് ഭീഷണിയുമായി പാകിസ്താൻ. സിന്ധു നദി പാകിസ്താന്റെതാണെന്നും വെള്ളം നൽകിയില്ലെങ്കിൽ ഇന്ത്യയുടെ രക്തം ചിന്തിക്കുമെന്നുമാണ് ബിലാവൽ ഭൂട്ടോയുടെ ഭീഷണി. ആഭ്യന്തര സുരക്ഷാ വീഴ്ച മറയ്ക്കാനാണ് ഇന്ത്യ പാകിസ്ഥാനെതിരെ വ്യാജ ആരോപണം ഉന്നയിക്കുന്നതെന്നും ബിലാവൽ കുറ്റപ്പെടുത്തി.

Pahalgam Terror Attack

പഹല്ഗാം ആക്രമണം: പാകിസ്താന്റെ പങ്ക് സ്ഥിരീകരിച്ച് ഇന്ത്യ

നിവ ലേഖകൻ

പഹല്ഗാം ഭീകരാക്രമണത്തിൽ പാകിസ്താന്റെ പങ്ക് സ്ഥിരീകരിക്കുന്ന നിർണായക വിവരങ്ങൾ ഇന്ത്യൻ ഇന്റലിജൻസിന് ലഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിവരങ്ങൾ ലോക നേതാക്കളുമായി പങ്കുവെച്ചു. ഭീകരരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ഇന്ത്യ ഉറപ്പ് നൽകി.

Lashkar-e-Taiba terrorists

ജമ്മു കശ്മീരിൽ ഭീകരരുടെ വീടുകൾ തകർത്തു

നിവ ലേഖകൻ

പഹൽഗാം ഭീകരാക്രമണത്തിൽ പങ്കാളികളായ രണ്ട് ഭീകരരുടെ വീടുകൾ ജമ്മു കശ്മീരിൽ സുരക്ഷാ സേന തകർത്തു. പാക്കിസ്ഥാന്റെ പിടിയിലായ ബിഎസ്എഫ് ജവാന്റെ മോചനത്തിനായുള്ള ശ്രമങ്ങൾ തുടരുന്നു. ജമ്മു കശ്മീരിൽ ഭീകരർക്കായി തിരച്ചിൽ ഊർജ്ജിതമാക്കി.

Pahalgam terror attack

പഹൽഗാം ആക്രമണം: യാത്രാ മുന്നറിയിപ്പുമായി യുകെ

നിവ ലേഖകൻ

പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ-പാക് അതിർത്തിയിൽ സഞ്ചരിക്കുന്നതിനെതിരെ യുകെ പൗരന്മാർക്ക് മുന്നറിയിപ്പ്. അതിർത്തിയിൽ നിന്ന് 10 കിലോമീറ്റർ ചുറ്റളവിൽ സഞ്ചരിക്കരുതെന്നും പഹൽഗാം, ഗുൽമാർഗ് തുടങ്ങിയ സ്ഥലങ്ങൾ ഒഴിവാക്കണമെന്നും നിർദ്ദേശം. ജമ്മുവിലേക്ക് വിമാനമാർഗം മാത്രമേ യാത്ര ചെയ്യാവൂ എന്നും യുകെ അറിയിച്ചു.

Pahalgam attack

പഹൽഗാം ആക്രമണം: ഇന്ത്യയ്ക്ക് പിന്തുണയുമായി അമേരിക്ക

നിവ ലേഖകൻ

പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യയ്ക്ക് പൂർണ്ണ പിന്തുണ നൽകുമെന്ന് അമേരിക്ക. ക്രൂരകൃത്യത്തിന് ഉത്തരവാദികളായവരെ കണ്ടെത്തുന്നതിനും ശിക്ഷിക്കുന്നതിനും ഇന്ത്യയെ സഹായിക്കുമെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം മേധാവി തുൾസി ഗബാർഡ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഗബാർഡിന്റെ പ്രതികരണം.

Pahalgam attack

പഹൽഗാം ആക്രമണം: കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് എം വി ഗോവിന്ദൻ

നിവ ലേഖകൻ

പഹൽഗാം ആക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകൾക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അപലപിച്ചു. ഭീകരവാദത്തിനും വർഗീയതയ്ക്കും മതമില്ലെന്നും ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഒരു മതവിഭാഗത്തെയും തെറ്റായി ചിത്രീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം 29, 30 തീയതികളിൽ ഭീകരവാദത്തിനെതിരെ പ്രചരണ കാമ്പയിൻ സംഘടിപ്പിക്കും.

Pahalgam Terror Attack

പഹൽഗാം ഭീകരാക്രമണം: ഹൈദരാബാദിൽ പ്രതിഷേധം

നിവ ലേഖകൻ

കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് ഹൈദരാബാദിലെ മുസ്ലിം സമുദായം വെള്ളിയാഴ്ച കറുത്ത ബാൻഡുകൾ ധരിച്ച് പ്രാർത്ഥനയിൽ പങ്കെടുത്തു. അസദുദ്ദീൻ ഒവൈസിയുടെ ആഹ്വാനപ്രകാരമായിരുന്നു പ്രതിഷേധം. പാകിസ്താനെതിരെയും ഭീകരവാദത്തിനെതിരെയും മുദ്രാവാക്യങ്ങൾ ഉയർത്തി.