2024-ൽ കേരളത്തിൽ 335 കൊലപാതകങ്ങൾ രജിസ്റ്റർ ചെയ്തു. വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം അടക്കം നിരവധി ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചു. സിന്തറ്റിക് മയക്കുമരുന്നുകളുടെ ഉപയോഗം, യുവതലമുറയുടെ മാറുന്ന മനോഭാവം, പൊലീസിന്റെ കാര്യക്ഷമതയിലെ കുറവ് തുടങ്ങിയവ പ്രശ്നങ്ങൾക്ക് ആക്കം കൂട്ടുന്നു.