ബെംഗളുരുവിലെ ഡോക്ടർക്ക് സമൂഹമാധ്യമങ്ങളിലൂടെ ഭർത്താവിന്റെ മാതാവിനെ കൊല്ലാൻ മരുന്ന് നൽകണമെന്ന് ആവശ്യപ്പെട്ട് യുവതി സന്ദേശമയച്ചു. ഡോക്ടറുടെ പരാതിയിൽ പോലീസ് കേസെടുത്തു. യുവതിയെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ആരംഭിച്ചു.