Murder case

wife kills husband

മദ്യപാനിയായ ഭർത്താവിനെ വിഷം കൊടുത്തു കൊന്ന് ഭാര്യ; മൃതദേഹം കത്തിക്കാൻ ശ്രമിച്ചു

നിവ ലേഖകൻ

മഹാരാഷ്ട്രയിൽ മദ്യപാനിയായ ഭർത്താവിനെ ഭാര്യ വിഷം കൊടുത്തു കൊന്നു. ശേഷം ട്യൂഷൻ വിദ്യാർത്ഥികളുടെ സഹായത്തോടെ മൃതദേഹം കത്തിച്ചു. സംഭവത്തിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.

Aluva murder case

ആലുവ കൊലപാതകം: പ്രതി സന്ധ്യക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് പോലീസ്

നിവ ലേഖകൻ

ആലുവയിൽ നാല് വയസ്സുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ധ്യക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് പോലീസ്. സന്ധ്യക്ക് ആത്മവിശ്വാസക്കുറവുണ്ടെന്നും കുട്ടികളുടെ കാര്യങ്ങൾ നോക്കാൻ പ്രാപ്തിയില്ലെന്നും പോലീസ് പറയുന്നു. ഭർത്താവിൻ്റെ വീട്ടിൽ ഒറ്റപ്പെട്ടുവെന്ന് സന്ധ്യ മൊഴി നൽകി.

Mangalapuram murder case

മംഗലപുരം: കുത്തേറ്റ ചികിത്സയിലായിരുന്നയാൾ മരിച്ചു; പ്രതി പിടിയിൽ

നിവ ലേഖകൻ

തിരുവനന്തപുരം മംഗലപുരത്ത് കുത്തേറ്റ ചികിത്സയിലായിരുന്ന താഹ(67) മരിച്ചു. അയൽവാസിയായ റാഷിദ് വീട്ടിൽ അതിക്രമിച്ചു കയറി താഹയെ കുത്തുകയായിരുന്നു. താഹയുടെ മകളെ വിവാഹം ചെയ്തു കൊടുക്കാത്തതിലുള്ള പ്രതികാരമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പോലീസിനോട് പറഞ്ഞു.

Nedumbassery Ivin Murder Case

നെടുമ്പാശ്ശേരി ഐവിൻ കൊലക്കേസ്: സിഐഎസ്എഫ് കമാൻഡറെ ചോദ്യം ചെയ്യാൻ പൊലീസ്

നിവ ലേഖകൻ

നെടുമ്പാശ്ശേരി ഐവിൻ കൊലക്കേസിൽ സിഐഎസ്എഫ് കമാൻഡന്റിനെ ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചു. കൊലപാതകത്തിന് ശേഷം രണ്ടാം പ്രതി ഡ്യൂട്ടിയിൽ കയറിയത് കമാൻഡറുടെ നിർദേശപ്രകാരമാണെന്ന് മൊഴിയുണ്ട്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ നാളെ കോടതിയിൽ സമർപ്പിക്കും.

Nedumbassery murder case

നെടുമ്പാശ്ശേരിയിൽ യുവാവിനെ കാറിടിപ്പിച്ചത് കൊലപ്പെടുത്താൻ; റിമാൻഡ് റിപ്പോർട്ട് പുറത്ത്

നിവ ലേഖകൻ

നെടുമ്പാശ്ശേരിയിൽ ഐവിൻ ജിജോയെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. തർക്കത്തിനിടെ പോലീസ് എത്തിയിട്ട് പോയാൽ മതിയെന്ന് ഐവിൻ പറഞ്ഞത് പ്രകോപനത്തിന് കാരണമായി. കാറിനടിയിൽപെട്ട ഐവിനെ 37 മീറ്റർ വലിച്ചിഴച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

നെടുമ്പാശ്ശേരി കൊലപാതകം: സിഐഎസ്എഫ് ഉദ്യോഗസ്ഥർ റിമാൻഡിൽ

നിവ ലേഖകൻ

നെടുമ്പാശ്ശേരിയിൽ ഐവിൻ ജിജോയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ റിമാൻഡ് ചെയ്തു. അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ റിമാൻഡ് ചെയ്തത്. ഈ മാസം 29 വരെയാണ് ഇവരെ റിമാൻഡ് ചെയ്തിരിക്കുന്നത്.

Nedumbassery murder case

നെടുമ്പാശ്ശേരി കൊലപാതകം: സിഐഎസ്എഫ് ഉദ്യോഗസ്ഥർ കുറ്റം സമ്മതിച്ചു

നിവ ലേഖകൻ

നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കുറ്റം സമ്മതിച്ചു. വാഹനം തട്ടിയതിനെ തുടർന്ന്ണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.

Nedumbassery murder case

നെടുമ്പാശ്ശേരി കൊലപാതകം: സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ മൊഴി പുറത്ത്

നിവ ലേഖകൻ

നെടുമ്പാശ്ശേരിയിൽ ഐവിൻ ജിജോ എന്ന യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥൻ മോഹന്റെ മൊഴി പുറത്ത്. കാറിന് മുന്നിൽ നിന്ന് വീഡിയോ എടുക്കാൻ ശ്രമിച്ചത് പ്രകോപനത്തിന് കാരണമായെന്ന് മോഹൻ മൊഴിയിൽ പറയുന്നു. ഇന്ന് ഉച്ചയ്ക്ക് 2:30-ന് തുറവൂർ സെന്റ് അഗസ്റ്റിൻ പള്ളിയിൽ ഐവിൻ ജിജോയുടെ മൃതദേഹം സംസ്കരിക്കും.

AKG Center murder case

എകെജി സെന്റർ കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി

നിവ ലേഖകൻ

എ.കെ.ജി സെന്ററിന് സമീപം ഉറങ്ങിക്കിടന്ന ആളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. കടക്കാവൂർ സ്വദേശി അക്ബർ ഷായാണ് ശിക്ഷിക്കപ്പെട്ടത്. ബീമാപള്ളി സ്വദേശിയായ ഷഫീക്കിനെയാണ് അക്ബർ ഷാ കൊലപ്പെടുത്തിയത്.

Nedumangad murder case

നെടുമങ്ങാട് മാർക്കറ്റിലെ കൊലപാതകം: രണ്ട് പ്രതികൾ പോലീസ് കസ്റ്റഡിയിൽ

നിവ ലേഖകൻ

നെടുമങ്ങാട് മാർക്കറ്റിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. അഴിക്കോട് സ്വദേശി മുഹമ്മദ് ഹാഷിർ (30) ആണ് കൊല്ലപ്പെട്ടത്. ബാറിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.

Nedumangad murder case

നെടുമങ്ങാട് കൊലപാതകം: മുഖ്യപ്രതി നസീർ പിടിയിൽ

നിവ ലേഖകൻ

തിരുവനന്തപുരം നെടുമങ്ങാട് മാർക്കറ്റിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി നസീറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അഴീക്കോട് സ്വദേശിയായ ഇയാളെ ആര്യനാട് നിന്നാണ് പിടികൂടിയത്. കൊലപാതകത്തിന് തൊട്ടുമുന്പ് നസീറും കൊല്ലപ്പെട്ട മുഹമ്മദ് ഹാഷിറും തമ്മിൽ നെടുമങ്ങാട്ടെ ബാറിൽ വെച്ചുണ്ടായ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.

Kattakkada murder case

കാട്ടാക്കട കൊലക്കേസ്: പ്രതി കുറ്റക്കാരൻ

നിവ ലേഖകൻ

കാട്ടാക്കടയിൽ പതിനഞ്ചു വയസ്സുകാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ശിക്ഷാവിധി സംബന്ധിച്ച വാദം ഇന്ന് നടക്കും.