തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ലാബിലേക്ക് പരിശോധനയ്ക്കായി എത്തിച്ച 17 ശരീര സാംപിളുകൾ ആക്രിക്കാരൻ കൈക്കലാക്കി. സംഭവത്തിൽ പൊലീസ് കേസെടുക്കില്ലെന്ന് തീരുമാനിച്ചു. സാംപിളുകൾ അലക്ഷ്യമായി വച്ച ജീവനക്കാരനെ സസ്പെൻഡ് ചെയ്തു.