Kazhakootam

കഴക്കൂട്ടം പീഡനക്കേസ്: പ്രതിയെ തിരിച്ചറിഞ്ഞു; തെളിവെടുപ്പ് ഇന്ന്
കഴക്കൂട്ടത്ത് ഹോസ്റ്റലിൽ അതിക്രമിച്ചു കയറി ഐടി ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ തിരിച്ചറിഞ്ഞു. തമിഴ്നാട് മധുര സ്വദേശിയായ ബെഞ്ചമിനെയാണ് പെൺകുട്ടി തിരിച്ചറിഞ്ഞത്. മോഷണം നടത്താൻ ഹോസ്റ്റലിൽ എത്തിയതായിരുന്നു ഇയാളെന്ന് പോലീസ് പറയുന്നു.

കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
കഴക്കൂട്ടത്ത് ഹോസ്റ്റലിൽ അതിക്രമിച്ചു കയറി ഐടി ജീവനക്കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. തമിഴ്നാട് സ്വദേശിയായ ലോറി ഡ്രൈവറെയാണ് മധുരയിൽ നിന്ന് പൊലീസ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളും വാഹനത്തെക്കുറിച്ചുള്ള വിവരങ്ങളും ട്രാക്ക് ചെയ്താണ് പ്രതിയിലേക്ക് എത്തിയത്.

കഴക്കൂട്ടത്ത് ഹോസ്റ്റലിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ
കഴക്കൂട്ടത്ത് ഹോസ്റ്റലിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ മധുരയിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു.

കഴക്കൂട്ടത്ത് ഹോസ്റ്റലിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ തിരിച്ചറിഞ്ഞു; അന്വേഷണം ഊർജ്ജിതമാക്കി
കഴക്കൂട്ടത്ത് ഹോസ്റ്റലിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന. ഇതര സംസ്ഥാനക്കാരനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. 50-ൽ അധികം ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം പ്രതിക്കായി തിരച്ചിൽ നടത്തുകയാണ്.

കഴക്കൂട്ടത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ
തിരുവനന്തപുരം കഴക്കൂട്ടത്ത് 20 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ സിറ്റി ഡാൻസാഫ് സംഘം പിടികൂടി. പേട്ട സ്വദേശികളായ എബിൻ (19), അതുൽ (26) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ നാളെ കോടതിയിൽ ഹാജരാക്കും.

കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ: കഴക്കൂട്ടത്തെ ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കി
കഴക്കൂട്ടത്ത് അടിവയറ്റിലെ കൊഴുപ്പ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയെ തുടർന്ന് യുവതിയുടെ വിരലുകൾ മുറിച്ചു മാറ്റേണ്ടി വന്ന സംഭവത്തിൽ ആശുപത്രിക്ക് എതിരെ നടപടി. കഴക്കൂട്ടത്തെ ആശുപത്രിയുടെ ക്ലിനിക്കൽ രജിസ്ട്രേഷൻ റദ്ദാക്കി. ലൈസൻസിന് വിരുദ്ധമായി ആശുപത്രി പ്രവർത്തിച്ചതിനെ തുടർന്നാണ് നടപടി.

കഴക്കൂട്ടം സബ് ട്രഷറി തട്ടിപ്പ്: മുഖ്യപ്രതി മുജീബിനെ കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ്
കഴക്കൂട്ടം സബ് ട്രഷറി തട്ടിപ്പ് കേസിൽ മുഖ്യപ്രതി മുജീബിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്തി. 16 ലക്ഷത്തോളം രൂപയുടെ തട്ടിപ്പിൽ കൂടുതൽ പ്രതികൾ ഉണ്ടാകാൻ സാധ്യത. കേസ് ഉടൻ വിജിലൻസിന് കൈമാറും.