ലൗ ജിഹാദ് ആരോപണത്തെ തുടർന്ന് കേരളത്തിൽ അഭയം തേടിയ ഝാർഖണ്ഡ് സ്വദേശികളായ ദമ്പതികൾക്ക് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. ഇരുവരെയും നാട്ടിലേക്ക് കൊണ്ടുപോകാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി. അടുത്തയാഴ്ച കേസ് വീണ്ടും പരിഗണിക്കും.