തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ കോടികളുടെ ഇറിഡിയം തട്ടിപ്പ് നടന്നതായി റിപ്പോർട്ട്. ഹരിദാസ്, ജിഷ എന്നിവർ ചേർന്ന് 500 കോടി രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. മോദിയുടെയും അമിത് ഷായുടെയും പേര് ദുരുപയോഗം ചെയ്താണ് തട്ടിപ്പ് നടത്തിയതെന്നും ആരോപണം.