ശ്രീ. പ്രശാന്ത് ഐ.എ.എസ് എന്ന പേരിൽ വന്ന മെസേജിലൂടെയാണ് തട്ടിപ്പ് ശ്രമം നടന്നത്. സി.ആർ.പി.എഫ് ക്യാമ്പിലെ സന്തോഷ് കുമാർ എന്നയാളുടെ പഴയ ഫർണിച്ചർ വിൽക്കാനുണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. സുഹൃത്തിന്റെ സഹായത്തോടെയാണ് ശ്രീകണ്ഠൻ കരിക്കകം തട്ടിപ്പ് തിരിച്ചറിഞ്ഞത്.