Greeshma

ഷാരോൺ വധം: ഗ്രീഷ്മ കുറ്റക്കാരി
ഷാരോൺ രാജ് വധക്കേസിൽ ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചു. പത്തുമാസത്തെ ആസൂത്രണത്തിനൊടുവിൽ വിഷം നൽകിയാണ് കൊലപാതകം നടത്തിയത്. അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു.

പ്രണയത്തിന്റെ മറവിൽ കൊലപാതകം: ഗ്രീഷ്മയുടെ ക്രൂരകൃത്യത്തിന് ഇരയായ ഷാരോൺ
കളനാശിനി കലർത്തിയ കഷായം നൽകി ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്തി. 2022 ഒക്ടോബർ 14നാണ് സംഭവം. പതിനൊന്ന് ദിവസത്തെ ചികിത്സയ്ക്കു ശേഷം ഷാരോൺ മരണത്തിന് കീഴടങ്ങി.

ഷാരോൺ വധക്കേസ്: ഇന്ന് വിധി
ഷാരോൺ രാജ് വധക്കേസിൽ ഇന്ന് വിധി പ്രസ്താവിക്കും. കാമുകി ഗ്രീഷ്മയാണ് വിഷം കലർത്തിയ കഷായം നൽകി ഷാരോണിനെ കൊലപ്പെടുത്തിയത് എന്നാണ് കുറ്റപത്രം. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് വിചാരണ ചെയ്തത്.

ഷാരോൺ വധക്കേസ്: വിഷത്തിന്റെ പ്രവർത്തനരീതി ഗ്രീഷ്മ വെബ് സെർച്ചിലൂടെ പഠിച്ചെന്ന് പ്രോസിക്യൂഷൻ
ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മ വിഷത്തിന്റെ പ്രവർത്തനരീതി വെബ് സെർച്ചിലൂടെ പഠിച്ചെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വെളിപ്പെടുത്തി. ഷാരോണിന്റെയും ഗ്രീഷ്മയുടെയും ഫോണിൽ നിന്ന് ഡിജിറ്റൽ തെളിവുകൾ വീണ്ടെടുത്തതായും അറിയിച്ചു. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയിൽ കേസിന്റെ വിചാരണ നാളെ തുടരും.

പാറശാല ഷാരോൺ രാജ് വധക്കേസ്: വിചാരണ ഈ മാസം 15 മുതൽ
പാറശാല സ്വദേശി ഷാരോൺ രാജിന്റെ കൊലപാതക കേസിന്റെ വിചാരണ ഈ മാസം 15 മുതൽ ആരംഭിക്കും. ഗ്രീഷ്മയാണ് പ്രധാന പ്രതി. കളനാശിനി കലർത്തിയ കഷായം നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്.