Disability Rights

ഭിന്നശേഷി സംവരണ നിയമനം: തെറ്റിദ്ധാരണാജനകമായ പ്രചാരണം നടത്തരുതെന്ന് മന്ത്രി വി. ശിവൻകുട്ടി
ഭിന്നശേഷി സംവരണ നിയമനവുമായി ബന്ധപ്പെട്ട് ചില മാനേജ്മെന്റുകൾ നടത്തുന്ന തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങൾക്കെതിരെ മന്ത്രി വി. ശിവൻകുട്ടി രംഗത്ത്. സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും വിധികൾ നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒഴിവുകളിൽ നിയമന അംഗീകാരം നൽകാൻ സർക്കാർ ഉടൻ നടപടി സ്വീകരിക്കും.

വളാഞ്ചേരിയിൽ ഭിന്നശേഷിക്കാരിക്ക് അധ്യാപികയുടെ ക്രൂരത; കൈയ്യിൽ ചൂടുവെള്ളമൊഴിച്ച് പൊള്ളിച്ചെന്ന് പരാതി
മലപ്പുറം വളാഞ്ചേരിയിൽ ഭിന്നശേഷിക്കാരിയായ യുവതിക്ക് അധ്യാപിക ചൂടുവെള്ളമൊഴിച്ച് പൊള്ളിച്ചതായി പരാതി. വളാഞ്ചേരി വലിയകുന്നിലെ പുനർജനി കേന്ദ്രത്തിൽ വെച്ചാണ് സംഭവം നടന്നത്. എടയൂർ സ്വദേശിനിയായ 25 വയസ്സുള്ള യുവതിയാണ് പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ വളാഞ്ചേരി പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബെൽജിയം കെയർഹോമിൽ ഞെട്ടിക്കുന്ന പീഡനം: ഭിന്നശേഷിക്കാരെ ക്രൂരമായി പീഡിപ്പിച്ച സൈക്കോളജിസ്റ്റ് അറസ്റ്റിൽ
ബെൽജിയത്തിലെ ആൻഡർലൂസിലുള്ള കെയർഹോമിൽ ഭിന്നശേഷിക്കാരായ യുവതീയുവാക്കളെ ക്രൂരമായി പീഡിപ്പിച്ച സൈക്കോളജിസ്റ്റ് അറസ്റ്റിലായി. പത്തിലധികം ഭിന്നശേഷിക്കാരെ പീഡിപ്പിച്ചതായി റിപ്പോർട്ട്. വ്യാജ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ച് ജോലി നേടിയ പ്രതി എല്ലാ ആരോപണങ്ങളും നിഷേധിക്കുന്നു.

ദില്ലിയിലെ കൂട്ടബലാത്സംഗം: വികലാംഗ അവകാശ സംഘടന പ്രതിഷേധവുമായി രംഗത്ത്
ദില്ലിയിൽ മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ വികലാംഗ അവകാശങ്ങൾക്കായുള്ള ദേശീയ പ്ലാറ്റ്ഫോം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. സംഭവം നടന്ന് ഒരു മാസത്തിനുശേഷമാണ് കുറ്റവാളികളെ കണ്ടെത്തിയതെന്നും ഇരയുടെ വ്യക്തി വിവരങ്ങൾ പുറത്തുവിട്ടതിലും എൻപിആർഡി പ്രതിഷേധം അറിയിച്ചു. രാജ്യത്ത് വികലാംഗ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം അധികരിച്ചതായും സംഘടന കുറ്റപ്പെടുത്തി.

വർക്ക് ഫ്രം ഹോം നിർത്തലാക്കിയ കമ്പനിക്കെതിരെ പോരാട്ടത്തിന് ഒരുങ്ങി ഭിന്നശേഷിക്കാരനായ ജീവനക്കാരൻ
കോവിഡ് കാലത്തിന് ശേഷം പല കമ്പനികളും വർക്ക് ഫ്രം ഹോം നിർത്തലാക്കി. ഇത് ജീവനക്കാരെ ഒഴിവാക്കാനുള്ള തന്ത്രമാണെന്ന് റിപ്പോർട്ടുകൾ. ഭിന്നശേഷിക്കാരനായ ഒരു ജീവനക്കാരൻ ഇത്തരമൊരു തീരുമാനത്തിനെതിരെ പോരാടാൻ തീരുമാനിച്ചതായി റെഡ്ഡിറ്റിൽ പങ്കുവച്ചു.

ഭിന്നശേഷിക്കാരനെയും കുടുംബത്തെയും വീട്ടിൽ നിന്ന് പുറത്താക്കി ബാങ്കിന്റെ ക്രൂരത
ആലുവയിലെ കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്ക് അനധികൃത ജപ്തി നടപടി സ്വീകരിച്ചു. വായ്പയുടെ ഭൂരിഭാഗവും തിരിച്ചടച്ചിട്ടും കുടുംബത്തെ വീട്ടിൽ നിന്ന് പുറത്താക്കി. ബാങ്ക് ജീവനക്കാരുടെ തട്ടിപ്പ് ചോദ്യം ചെയ്തതിന്റെ പ്രതികാരമാണെന്ന് കുടുംബം ആരോപിക്കുന്നു.