യുദ്ധസമയത്ത് തെരഞ്ഞെടുപ്പ് നടത്താത്തതിന് സെലൻസ്കിയെ ട്രംപ് സേച്ഛാധിപതിയെന്ന് വിളിച്ചു. റഷ്യയുടെ തെറ്റായ വിവരങ്ങളിലാണ് ട്രംപ് ആശ്രയിക്കുന്നതെന്ന് സെലൻസ്കി തിരിച്ചടിച്ചു. യുദ്ധവിരാമ ചർച്ചകളിൽ നിന്ന് യുക്രെയ്നെ ഒഴിവാക്കുന്നില്ലെന്ന് പുടിൻ പറഞ്ഞു.