Vatican City

ലിയോ പതിനാലാമൻ മാർപാപ്പയായി സ്ഥാനമേറ്റു
ലിയോ പതിനാലാമൻ മാർപാപ്പയായി സ്ഥാനമേറ്റു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന ചടങ്ങിൽ നിരവധി ലോകനേതാക്കൾ പങ്കെടുത്തു. സ്നേഹത്തിനും ഐക്യത്തിനുമാണ് പ്രാധാന്യം നൽകേണ്ടതെന്ന് മാർപാപ്പ സ്ഥാനമേറ്റ ശേഷം പറഞ്ഞു.

ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം നാളെ
അമേരിക്കയിൽ നിന്നുള്ള ആദ്യ മാർപാപ്പയായി ലിയോ പതിനാലാമൻ നാളെ സ്ഥാനമേൽക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30-ന് സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടക്കുന്ന ചടങ്ങുകളോടെ സ്ഥാനാരോഹണത്തിന് തുടക്കമാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും.

ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം: വത്തിക്കാനിൽ പ്രാർത്ഥനാ ചടങ്ങുകൾ
വത്തിക്കാൻ സിറ്റിയിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക് വേണ്ടി പ്രത്യേക പ്രാർത്ഥനാ ചടങ്ങുകൾ നടന്നു. ഫ്രാൻസിസ് മാർപാപ്പയുടെ മരണം പക്ഷാഘാതത്തെയും തുടർന്നുള്ള ഹൃദയസ്തംഭനത്തെയും തുടർന്നാണെന്ന് വത്തിക്കാൻ സ്ഥിരീകരിച്ചു. റോമിലെ ബസലിക്ക ഓഫ് സെന്റ് മേരി മേജറിലാണ് സംസ്കാരം നടക്കുക.

മാർപാപ്പ ഫ്രാൻസിസ് അന്തരിച്ചു
88-ാം വയസ്സിൽ മാർപാപ്പ ഫ്രാൻസിസ് അന്തരിച്ചു. വത്തിക്കാൻ സിറ്റിയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. ലോകമെമ്പാടും ദുഃഖാചരണങ്ങൾ നടക്കുന്നു.

ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്യ്തു
89-ആം വയസ്സിൽ ഫ്രാൻസിസ് മാർപാപ്പ അന്തരിച്ചു. ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന മാർപാപ്പ വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. ലോകമെമ്പാടും അനുശോചന പ്രവാഹം.