ട്രംപിന്റെ തീരുവ യുദ്ധത്തിനെതിരെ മറ്റ് രാജ്യങ്ങൾ ഏർപ്പെടുത്തിയ മറുതീരുവയാണ് തങ്ങളുടെ പ്രശ്നത്തിന് കാരണമെന്ന് ടെസ്ല കത്തിൽ പറയുന്നു. താരിഫ് വർദ്ധനവ് കമ്പനിയുടെ കാർ നിർമ്മാണ ചെലവ് വർദ്ധിപ്പിക്കുമെന്നും ഓവർസീസ് വിപണിയിൽ മത്സരിക്കാനുള്ള കഴിവ് കുറയ്ക്കുമെന്നും കത്തിൽ പറയുന്നു. മറുതീരുവയുടെ പ്രതികൂല ഫലങ്ങളിൽ നിന്ന് കമ്പനിയെ ഒഴിവാക്കണമെന്നും കത്തിൽ അഭ്യർത്ഥിക്കുന്നു.