Siddaramaiah

കര്ണാടകയില് മുഖ്യമന്ത്രിസ്ഥാനം വീണ്ടും തര്ക്കത്തിലേക്ക്; സിദ്ധരാമയ്യയും ശിവകുമാറും ചര്ച്ച നടത്തുന്നു
കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം വീണ്ടും ഉടലെടുക്കുന്നു. ഇതിന്റെ ഭാഗമായി ഉപമുഖ്യമന്ത്രി ഡി. കെ ശിവകുമാറിൻ്റെ വസതിയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ചർച്ച നടത്തി. 2023-ലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യ രണ്ടര വർഷം സിദ്ധരാമയ്യക്കും ബാക്കി രണ്ടര വർഷം ശിവകുമാറിനും മുഖ്യമന്ത്രി സ്ഥാനം പങ്കിടാമെന്നായിരുന്നു ധാരണയെന്ന് ശിവകുമാർ പക്ഷം പറയുന്നു.

കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി തർക്കം; സിദ്ധരാമയ്യയും ശിവകുമാറും ചർച്ച നടത്തി
കർണാടക കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിന് താൽക്കാലിക വിരാമമിട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ചർച്ച നടത്തി. ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുമെന്നും ഒരുമിച്ച് മുന്നോട്ട് പോകുമെന്നും ഇരു നേതാക്കളും പ്രതികരിച്ചു. പ്രശ്നങ്ങൾ പരിഹരിച്ചെന്ന് പറയുമ്പോഴും ഹൈക്കമാൻഡിനെ കാണാൻ ഡി കെ ശിവകുമാർ ഡൽഹിക്ക് പോകും.

കര്ണാടക മുഖ്യമന്ത്രി തര്ക്കം; സിദ്ധരാമയ്യയും ശിവകുമാറും നാളെ ചര്ച്ച നടത്തും
കര്ണാടക മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്ക്കം പരിഹരിക്കാന് സിദ്ധരാമയ്യയും ഡി കെ ശിവകുമാറും നാളെ ചര്ച്ച നടത്തും. രാവിലെ ഒമ്പത് മണിക്ക് മുഖ്യമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച. ഹൈക്കമാന്ഡിന്റെ നിര്ദേശപ്രകാരമാണ് ചര്ച്ച നടക്കുന്നത്.

കർണാടകയിൽ മുഖ്യമന്ത്രിയെ മാറ്റുമോ? ബിജെപി നീക്കത്തിൽ കോൺഗ്രസ് ആശങ്ക
കർണാടകയിൽ കോൺഗ്രസ് സർക്കാരിൽ നേതൃമാറ്റത്തിന് സാധ്യതയുണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്. മന്ത്രിസഭ രൂപീകരണ സമയത്ത് മുഖ്യമന്ത്രി സ്ഥാനം പങ്കിടാമെന്ന് ധാരണയുണ്ടായിരുന്നതായി കോൺഗ്രസ് നേതാക്കൾ പറയുന്നു. അതേസമയം, ബിജെപി കോൺഗ്രസ് നേതാക്കളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് കോൺഗ്രസ് ആരോപിക്കുന്നു.

കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി സിദ്ധരാമയ്യയും ഡികെയും തമ്മിൽ പോര്
കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി സിദ്ധരാമയ്യയും ഡി കെ ശിവകുമാറും തമ്മിൽ തർക്കം രൂക്ഷമാകുന്നു. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിൽ വിമത നീക്കം ശക്തമായതോടെ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ആടിയുലയുകയാണ്. ഈ വിഷയത്തിൽ ഹൈക്കമാൻഡ് ഉടൻ തന്നെ ഒരു തീരുമാനമെടുക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്.

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തർക്കം; സിദ്ധരാമയ്യയെയും ഡികെ ശിവകുമാറിനെയും ഡൽഹിക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ്
കർണാടക കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം പരിഹരിക്കാൻ ഹൈക്കമാൻഡ് ഇടപെടുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെയും ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചു. പ്രശ്നങ്ങൾ പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അറിയിച്ചു.

കർണാടക മുഖ്യമന്ത്രി തർക്കത്തിൽ പ്രതികരണവുമായി ഡി കെ ശിവകുമാർ
കർണാടക മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ പ്രതികരണവുമായി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. കോൺഗ്രസിൽ ആശയക്കുഴപ്പങ്ങൾ ഇല്ലെന്നും ആരും ഇതുവരെ മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിൽ ഗ്രൂപ്പുകളില്ലെന്നും കോൺഗ്രസ് എന്ന ഒരൊറ്റ ഗ്രൂപ്പ് മാത്രമേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കര്ണാടകയില് മുഖ്യമന്ത്രി സ്ഥാനത്തിനായി കോണ്ഗ്രസില് വീണ്ടും തര്ക്കം; സിദ്ധരാമയ്യയെ മാറ്റണമെന്ന് ആവശ്യം ശക്തമാക്കി ഒരുവിഭാഗം
കര്ണാടക കോണ്ഗ്രസില് മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്ക്കം വീണ്ടും തലപൊക്കുന്നു. സിദ്ധരാമയ്യയെ മാറ്റി ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കള് രംഗത്തെത്തി. ഇതോടെ കര്ണാടകത്തിലെ കോണ്ഗ്രസ് സര്ക്കാര് പ്രതിസന്ധിയിലായിരിക്കുകയാണ്. കുതിരക്കച്ചവടത്തിന് കുപ്രസിദ്ധി നേടിയ സംസ്ഥാനമാണ് കര്ണാടകം.

മുഖ്യമന്ത്രി പദത്തിനായി സമ്മർദ്ദം; പിസിസി അധ്യക്ഷസ്ഥാനം ഒഴിയാൻ തയ്യാറെന്ന് ഡി.കെ. ശിവകുമാർ
കർണാടകയിൽ മുഖ്യമന്ത്രി പദത്തെ ചൊല്ലി കോൺഗ്രസിൽ വീണ്ടും തർക്കം രൂക്ഷമാകുന്നു. മുഖ്യമന്ത്രി സ്ഥാനം തുല്യമായി പങ്കിടാമെന്ന ഉറപ്പിലാണ് സിദ്ധരാമയ്യയുടെ നേതൃത്വം അധികാരത്തിലെത്തിയതെന്നാണ് ഡി.കെ. ശിവകുമാർ വിഭാഗം പറയുന്നത്. ഇതിനിടെ കർണാടക പിസിസി അധ്യക്ഷ സ്ഥാനം ഒഴിയാൻ ഡികെ ശിവകുമാർ സന്നദ്ധത അറിയിച്ചു.

മുഖ്യമന്ത്രി മാറ്റം ചർച്ചയായില്ല; ഖർഗെയെ കണ്ട് സിദ്ധരാമയ്യ
കർണാടകയിൽ മുഖ്യമന്ത്രിയെ മാറ്റാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾക്കിടെ സിദ്ധരാമയ്യ മല്ലികാർജുൻ ഖർഗെയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രി സ്ഥാന മാറ്റം ചർച്ചയായില്ലെന്ന് സിദ്ധരാമയ്യ പിന്നീട് മാധ്യമങ്ങളെ അറിയിച്ചു.

മുഡ ഭൂമി അഴിമതി: 100 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി
മുഡ ഭൂമി അഴിമതിക്കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഭാര്യയും പ്രതികളായിരിക്കെ, എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് 100 കോടി രൂപ വിലമതിക്കുന്ന 92 വസ്തുവകകൾ കണ്ടുകെട്ടി. ലോകായുക്ത പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൻ്റെ അടിസ്ഥാനത്തിൽ ഇ.ഡി നടത്തിയ അന്വേഷണത്തിലാണ് വലിയ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയത്. സിദ്ധരാമയ്യയുടെ ഭാര്യക്ക് ലഭിച്ച ഭൂമി 1998-ൽ സഹോദരൻ മല്ലികാർജുന സമ്മാനിച്ചതാണെന്നായിരുന്നു സിദ്ധരാമയ്യയുടെ വാദം.

പോലീസ് ഉദ്യോഗസ്ഥന് നേരെ കൈയ്യോങ്ങി കർണാടക മുഖ്യമന്ത്രി
ബെലഗാവിയിൽ നടന്ന റാലിക്കിടെ ബിജെപി പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പോലീസ് ഉദ്യോഗസ്ഥനെതിരെ കൈയ്യോങ്ങി. ദ്വാരക എസ്പി നാരായണ ബരമണിയെയാണ് മുഖ്യമന്ത്രി പൊതുവേദിയിൽ വിളിച്ചുവരുത്തി ശാസിച്ചത്. സംഭവം വിവാദമായതോടെ ബിജെപി രൂക്ഷ വിമർശനവുമായി രംഗത്തെത്തി.