Saudi Arabia

Abdul Rahim release plea

അബ്ദുൾ റഹീമിന്റെ മോചന ഹർജി ഇന്ന് വീണ്ടും പരിഗണിക്കും

നിവ ലേഖകൻ

റിയാദ് ക്രിമിനൽ കോടതി ഇന്ന് അബ്ദുൾ റഹീമിന്റെ മോചന ഹർജി വീണ്ടും പരിഗണിക്കും. കഴിഞ്ഞ വർഷം ജൂലൈയിൽ വധശിക്ഷ റദ്ദാക്കിയ ശേഷം 11 തവണയാണ് ഹർജി പരിഗണിച്ചത്. 34 കോടി രൂപ ദിയാധനം നൽകി കുടുംബം മാപ്പ് നൽകിയിട്ടും മോചനം നീളുന്നതിൽ ദുരൂഹതയുണ്ട്.

US-Saudi arms deal

ട്രംപ് സൗദിക്ക് 100 ബില്യൺ ഡോളറിന്റെ ആയുധ കരാർ വാഗ്ദാനം ചെയ്യുന്നു

നിവ ലേഖകൻ

മെയ് 13 ന് സൗദി അറേബ്യയിൽ നടക്കുന്ന സന്ദർശന വേളയിൽ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 100 ബില്യൺ ഡോളറിലധികം വിലമതിക്കുന്ന ഒരു ആയുധ പാക്കേജ് വാഗ്ദാനം ചെയ്യാൻ ഒരുങ്ങുന്നു. ഈ കരാർ സൗദി അറേബ്യയുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം അമേരിക്കൻ സമ്പദ്വ്യവസ്ഥയ്ക്കും ഗണ്യമായ നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. ഗസ്സയിലെ ആക്രമണം, റഷ്യ-യുക്രൈൻ യുദ്ധം തുടങ്ങിയ സുപ്രധാന അന്താരാഷ്ട്ര വിഷയങ്ങളും ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ചർച്ചയാകും.

Modi Saudi Arabia Visit

പ്രധാനമന്ത്രി മോദി ഇന്ന് സൗദിയിലേക്ക്

നിവ ലേഖകൻ

സൗദി അറേബ്യയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്ര തിരിക്കും. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ക്ഷണം സ്വീകരിച്ചാണ് പ്രധാനമന്ത്രിയുടെ രണ്ട് ദിവസത്തെ സന്ദർശനം. ഇന്ത്യ-സൗദി സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന്റെ രണ്ടാം യോഗത്തിൽ പങ്കെടുക്കുന്നതിനായാണ് ഈ സന്ദർശനം.

Hajj Quota

ഹജ്ജ് സീറ്റുകൾ പുനഃസ്ഥാപിക്കണം: പ്രധാനമന്ത്രിക്ക് പാണക്കാട് തങ്ങളുടെ കത്ത്

നിവ ലേഖകൻ

ഹജ്ജ് സീറ്റുകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സ്വകാര്യ ടൂർ ഓപ്പറേറ്റർമാർ വഴിയുള്ള ക്വോട്ടയിൽ വലിയ കുറവുണ്ടായതാണ് പ്രശ്നം. പ്രധാനമന്ത്രിയുടെ സൗദി സന്ദർശനത്തിൽ വിഷയം ഉന്നയിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

Hajj Quota

സ്വകാര്യ ഹജ്ജ് ക്വാട്ട വെട്ടിക്കുറച്ചു: കേന്ദ്രം ഇടപെടണമെന്ന് സ്റ്റാലിൻ

നിവ ലേഖകൻ

സൗദി അറേബ്യ സ്വകാര്യ ഹജ്ജ് ക്വാട്ട വെട്ടിക്കുറച്ചതിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആവശ്യപ്പെട്ടു. സ്വകാര്യ ടൂർ ഓപ്പറേറ്റർമാർ വഴിയുള്ള ക്വാട്ടയിൽ 80% കുറവ് വന്നതായാണ് റിപ്പോർട്ട്. ഹജ്ജ് ചെയ്യാൻ 52,000 ഇന്ത്യക്കാർ അപേക്ഷ നൽകിയിട്ടുണ്ട്.

Abdul Rahim Case

അബ്ദുൽ റഹീം കേസ്: വിധി വീണ്ടും മാറ്റി

നിവ ലേഖകൻ

പത്തൊമ്പത് വർഷമായി സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ കേസിൽ വിധി വീണ്ടും മാറ്റി. റിയാദിലെ ക്രിമിനൽ കോടതിയാണ് കേസ് പരിഗണിക്കുന്നത്. പതിനൊന്നാം തവണയാണ് കോടതി കേസ് മാറ്റിവയ്ക്കുന്നത്.

Abdul Rahim

അബ്ദുൽ റഹീമിന്റെ മോചനം വീണ്ടും നീളുന്നു; കേസ് പത്താം തവണയും മാറ്റിവെച്ചു

നിവ ലേഖകൻ

റിയാദ് ജയിലിലെ അബ്ദുൽ റഹീമിന്റെ മോചനം വീണ്ടും നീണ്ടു. ക്രിമിനൽ കോടതി കേസ് പത്താം തവണയാണ് മാറ്റിവെച്ചത്. ഏപ്രിൽ 14ന് കേസ് വീണ്ടും പരിഗണിക്കും.

Abdul Raheem

അബ്ദുൾ റഹീമിന്റെ മോചന ഹർജി നാളെ വീണ്ടും പരിഗണിക്കും

നിവ ലേഖകൻ

സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ ജയിൽ മോചന ഹർജി നാളെ വീണ്ടും പരിഗണിക്കും. റിയാദ് ക്രിമിനൽ കോടതി ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ജൂലൈ രണ്ടിന് വധശിക്ഷ റദ്ദാക്കിയതിന് ശേഷം പത്താം തവണയാണ് റഹീമിന്റെ മോചന ഹർജി കോടതി പരിഗണിക്കുന്നത്.

Russia-Ukraine peace talks

റഷ്യ-യുക്രൈൻ സമാധാന ചർച്ച ഇന്ന് ജിദ്ദയിൽ; സെലൻസ്കി സൗദിയിലെത്തി

നിവ ലേഖകൻ

റഷ്യ-യുക്രൈൻ സമാധാന ചർച്ച ഇന്ന് ജിദ്ദയിൽ നടക്കും. യുക്രൈൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി. വ്യോമ-നാവിക വെടിനിർത്തൽ നിർദേശം ചർച്ചയിൽ ഉന്നയിച്ചേക്കും.

Abdul Rahim

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന് വേണ്ടി കേന്ദ്രസഹായം തേടി നിയമസഹായ സമിതി

നിവ ലേഖകൻ

പതിനെട്ട് വർഷത്തിലേറെയായി സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിനായി കേന്ദ്രസർക്കാരിന്റെ സഹായം തേടി നിയമസഹായ സമിതി. മാർച്ച് 18-നാണ് കേസ് വീണ്ടും റിയാദ് കോടതി പരിഗണിക്കുന്നത്. അഡ്വ. ഹാരിസ് ബീരാൻ എം.പിയെ നേരിൽ കണ്ട് നിയമസഹായ സമിതി കേന്ദ്രസർക്കാരിന്റെ സഹായം അഭ്യർത്ഥിച്ചു.

Abdul Rahim

അബ്ദുൾ റഹിമിന് മോചനം വൈകും; വിധി പ്രഖ്യാപനം വീണ്ടും മാറ്റി

നിവ ലേഖകൻ

സൗദി ജയിലില് കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള് റഹിമിന്റെ മോചനം വീണ്ടും നീട്ടിവെച്ചു. റിയാദിലെ കോടതി ഒമ്പതാം തവണയാണ് വിധി പ്രഖ്യാപനം മാറ്റിവെക്കുന്നത്. മാര്ച്ച് 13ന് രാവിലെ സൗദി സമയം 11 മണിക്ക് കേസ് വീണ്ടും പരിഗണിക്കും.

Russia-Ukraine War

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ സൗദിയിൽ നിർണായക ചർച്ച

നിവ ലേഖകൻ

റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി സൗദി അറേബ്യയിൽ അമേരിക്കയും റഷ്യയും നിർണായക ചർച്ച നടത്തി. റഷ്യൻ പ്രസിഡന്റ് പുടിൻ ആവശ്യമെങ്കിൽ യുക്രൈൻ പ്രസിഡന്റ് സെലൻസ്കിയുമായി ചർച്ച നടത്താൻ തയ്യാറാണെന്ന് അറിയിച്ചു. എന്നാൽ, ഏകപക്ഷീയമായ തീരുമാനങ്ങൾ അംഗീകരിക്കില്ലെന്ന് യുക്രൈൻ പ്രതികരിച്ചു.