Pakistan

ക്വറ്റ പിടിച്ചടക്കി ബലൂചിസ്ഥാൻ ലിബറേഷൻ ആർമി; പാകിസ്താനിൽ ആഭ്യന്തര കലാപം രൂക്ഷം
ബലൂചിസ്ഥാൻ ലിബറേഷൻ ആർമി പാകിസ്താനെതിരെ ആക്രമണം ശക്തമാക്കുന്നു. ക്വറ്റ പ്രദേശം പിടിച്ചടക്കിയെന്ന് ബിഎൽഎ അറിയിച്ചു. ഇതിനുപുറമെ, ഇന്ത്യൻ ആക്രമണത്തിന് പിന്നാലെ പാകിസ്താൻ ആഭ്യന്തര തലത്തിലും തിരിച്ചടി നേരിടുകയാണ്.

പാക് പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം സ്ഫോടനം; കറാച്ചി തുറമുഖത്ത് ഇന്ത്യൻ നാവികസേനയുടെ ആക്രമണം
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെ പാക് പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം സ്ഫോടനം. ഇന്ത്യൻ നാവികസേന കറാച്ചി തുറമുഖം ആക്രമിച്ചു. രാജസ്ഥാനിൽ പാക് വ്യോമസേന പൈലറ്റിനെ ഇന്ത്യൻ സൈന്യം പിടികൂടി.

പാകിസ്താനെതിരെ തിരിച്ചടിച്ച് നാവികസേന; കറാച്ചി തുറമുഖത്തിന് നാശനഷ്ടം
ഇന്ത്യൻ നാവികസേന പാകിസ്താനെതിരെ ശക്തമായ തിരിച്ചടി നടത്തി. കറാച്ചി തുറമുഖത്തിന് നാശനഷ്ടം സംഭവിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലഹോർ, കറാച്ചി, ഇസ്ലാമാബാദ് തുടങ്ങിയ നഗരങ്ങളിൽ ഇന്ത്യ തിരിച്ചടി നൽകി.

പാകിസ്താനിൽ മിസൈൽ ആക്രമണം നടത്തി ഇന്ത്യ; കനത്ത തിരിച്ചടി
പാകിസ്താനിൽ ഇന്ത്യയുടെ മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി ലാഹോർ, സിയാൽകോട്ട്, കറാച്ചി, ഇസ്ലാമാബാദ്, റാവൽപിണ്ടി എന്നിവിടങ്ങളിൽ മിസൈൽ വർഷമുണ്ടായി. പാകിസ്താനിലെ ബഹാവൽനഗർ കന്റോൺമെന്റിന് സമീപം സ്ഫോടനമുണ്ടായി. നാവിക സേന യുദ്ധക്കപ്പലുകൾ തയ്യാറാക്കി നിർത്തിയിട്ടുണ്ട്.

ഇന്ത്യയുടെ സുരക്ഷാകവചം: എസ്-400 എങ്ങനെ പാക് ആക്രമണങ്ങളെ ചെറുക്കുന്നു?
ഇന്ത്യയുടെ സുരക്ഷാ കവചമായ എസ്-400 മിസൈൽ പ്രതിരോധ സംവിധാനം പാകിസ്ഥാന്റെ ആക്രമണങ്ങളെ ചെറുക്കുന്നു. റഷ്യയുടെ അത്യാധുനിക സാങ്കേതികവിദ്യയിൽ നിർമ്മിച്ച ഈ മിസൈൽ സംവിധാനം, ഇന്ത്യയുടെ വ്യോമ പ്രതിരോധത്തിന് വലിയൊരു മുതൽക്കൂട്ടാണ്. എസ്-400 ന്റെ പ്രത്യേകതകളും ഇന്ത്യയുടെ പ്രതിരോധ രംഗത്ത് ഇത് എങ്ങനെ നിർണായകമാകുന്നു എന്നതും ഈ ലേഖനത്തിൽ പരിശോധിക്കുന്നു.

പാകിസ്താന്റെ മൂന്ന് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഇന്ത്യ
ജമ്മു, ആർഎസ് പുര, ചാനി ഹിമന്ദ് മേഖലകളിൽ പാകിസ്താൻ നടത്തിയ മിസൈൽ ആക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ തിരിച്ചടി. തകർത്ത വിമാനങ്ങളിൽ ഒരു എഫ്-16 ഉം രണ്ട് ജെഎഫ്-17 വിമാനങ്ങളും ഉൾപ്പെടുന്നു. മേഖലയിൽ സ്ഥിതിഗതികൾ കൂടുതൽ ഗൗരവകരമായി തുടരുന്നു.

ജമ്മുവിൽ വീണ്ടും പാക് പ്രകോപനം; ഷെൽ ആക്രമണം, ഡ്രോൺ ആക്രമണവും തടഞ്ഞു
ജമ്മു കശ്മീരിൽ പാകിസ്താൻ വീണ്ടും പ്രകോപനം സൃഷ്ടിച്ചു. സാംബയിൽ പാകിസ്താൻ ഷെൽ ആക്രമണം നടത്തി. ജമ്മു വിമാനത്താവളം ലക്ഷ്യമിട്ട് വെടിവയ്പ് നടത്തിയെന്നും റിപ്പോർട്ടുകളുണ്ട്, എന്നാൽ ഇന്ത്യൻ സേന ഡ്രോൺ ആക്രമണത്തെ ശക്തമായി പ്രതിരോധിച്ചു.

പാക് മിസൈൽ ആക്രമണം തകർത്ത് ഇന്ത്യ; തിരിച്ചടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്
ഇന്ത്യൻ പ്രദേശത്തേക്ക് പാകിസ്താൻ നടത്തിയ മിസൈൽ ആക്രമണം ഇന്ത്യൻ സായുധസേന പരാജയപ്പെടുത്തി. നിയന്ത്രണ രേഖക്ക് സമീപം പാക് വെടിവെപ്പിൽ 16 പേർ മരിച്ചുവെന്നും പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെയുള്ള ഏതൊരു ആക്രമണത്തിനും ഉചിതമായ മറുപടി നൽകുമെന്നും ഇന്ത്യ ആവർത്തിച്ചു.

ഓപ്പറേഷന് സിന്ദൂര് തുടരുന്നു; പാക് ഭീകര കേന്ദ്രങ്ങള് തകര്ത്ത് ഇന്ത്യ
ഓപ്പറേഷന് സിന്ദൂര് അവസാനിച്ചിട്ടില്ലെന്നും ദൗത്യം തുടരുകയാണെന്നും കേന്ദ്ര സര്ക്കാര് വ്യക്തമാക്കി. ഇതിനുപിന്നാലെ, പാക് ഭീകര കേന്ദ്രങ്ങളില് ഇന്ത്യന് സൈന്യം ആഴത്തില് ആക്രമണം നടത്തിയെന്ന് പ്രതിരോധമന്ത്രി അറിയിച്ചു. വ്യോമാക്രമണത്തിൽ ലാഹോറിലെ പാക് വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർന്നു.

സിന്ദൂറിന് തിരിച്ചടി: പാകിസ്താനിൽ ഡ്രോൺ ആക്രമണം; തലസ്ഥാനത്ത് അപായ സൈറൺ
ഓപ്പറേഷൻ സിന്ദൂറിന് തിരിച്ചടിയായി പാകിസ്താനിൽ ഇന്ത്യൻ ഡ്രോൺ ആക്രമണം. ലാഹോറിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തു. പാക് പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചു.

പാകിസ്താനെ രക്ഷിക്കണേ; പൊട്ടിക്കരഞ്ഞ് പാക് എം.പി
പാകിസ്താൻ പാർലമെന്റിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. എംപി താഹിർ ഇഖ്ബാൽ പൊട്ടിക്കരഞ്ഞുകൊണ്ട് ദൈവത്തോട് പാകിസ്താനെ രക്ഷിക്കാൻ അഭ്യർഥിച്ചു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം അതിന്റെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയിരിക്കുന്ന ഈ സമയത്ത്, എങ്ങനെ ഈ സാഹചര്യത്തിൽ നിന്ന് രക്ഷ നേടാനാകും എന്ന ആശങ്കയിലാണ് പാകിസ്താൻ. ഭീകരവാദ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടത്തിയതെന്നും, നൂറിലധികം ഭീകരർ കൊല്ലപ്പെട്ടെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

ഇന്ത്യയുടെ ക്ഷമ പരീക്ഷിക്കരുത്; പാകിസ്താന് താക്കീതുമായി രാജ്നാഥ് സിംഗ്
ഇന്ത്യയുടെ ക്ഷമ പരീക്ഷിക്കരുതെന്ന് പാകിസ്താന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ മുന്നറിയിപ്പ്. ഭീകരക്യാമ്പുകളിലേക്ക് സേന നടത്തിയ ആക്രമണം ഭാവനാതീതമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. 2014-ൽ മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം പ്രതിരോധ ഉത്പാദന മേഖലയിൽ വലിയ പുരോഗതിയുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.