അമേരിക്കയുടെ ഭീഷണികൾക്ക് വഴങ്ങില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖൊമൈനി. ആണവ ചർച്ചയ്ക്ക് ഇറാൻ തയ്യാറായില്ലെങ്കിൽ സൈനിക ഇടപെടൽ ഉണ്ടാകുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് പകരം ജനങ്ങളുടെ നന്മയ്ക്കായി പ്രവർത്തിക്കാൻ ഇറാനോട് അമേരിക്ക ആവശ്യപ്പെട്ടു.