Loan

സംസ്ഥാനം വീണ്ടും കടക്കെണിയിലേക്ക്; 1000 കോടി രൂപ കൂടി വായ്പയെടുക്കുന്നു
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സംസ്ഥാന സർക്കാർ വീണ്ടും 1000 കോടി രൂപയുടെ വായ്പയെടുക്കുന്നു. പൊതുവിപണിയിൽ നിന്ന് കടപത്രം വഴി പണം സമാഹരിക്കും. ക്ഷേമ പെൻഷൻ വിതരണം, കെഎസ്ആർടിസി സഹായം, മറ്റ് അത്യാവശ്യ ചെലവുകൾ എന്നിവയ്ക്ക് ഈ തുക ഉപയോഗിക്കും.

സംസ്ഥാനം വീണ്ടും കടമെടുക്കുന്നു; 2000 കോടി രൂപയുടെ വായ്പ
സംസ്ഥാന സർക്കാർ വീണ്ടും കടമെടുക്കുന്നു. പൊതുവിപണിയിൽ നിന്ന് കടപത്രം വഴി 2000 കോടി രൂപ വായ്പയെടുക്കാനാണ് തീരുമാനം. കഴിഞ്ഞ മാസം 1000 കോടി രൂപ കടമെടുത്തത് ക്ഷേമ പെൻഷൻ കുടിശിക വിതരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായിരുന്നു.

കേരള സർക്കാർ വീണ്ടും കടമെടുക്കുന്നു; ക്ഷേമ പെൻഷനായി 1000 കോടി
ക്ഷേമ പെൻഷൻ കുടിശ്ശിക വിതരണത്തിനായി കേരള സർക്കാർ 1000 കോടി രൂപ കടമെടുക്കുന്നു. പൊതുവിപണിയിൽ നിന്ന് കടപ്പത്രം വഴിയാണ് സർക്കാർ പണം സമാഹരിക്കുന്നത്. ഒരാഴ്ച മുൻപ് 2000 കോടി രൂപ സർക്കാർ കടമെടുത്തിരുന്നു.

കേരളത്തിന് 5990 കോടി അധിക വായ്പയ്ക്ക് കേന്ദ്രാനുമതി
5990 കോടി രൂപ അധിക വായ്പയെടുക്കാൻ കേരളത്തിന് കേന്ദ്രസർക്കാർ അനുമതി നൽകി. ഈ മാസം 12,000 കോടി രൂപ വായ്പയെടുക്കാനാണ് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നത്. സാമ്പത്തിക വർഷാവസാനത്തിന് രണ്ടാഴ്ച മാത്രം ശേഷിക്കെയാണ് ഈ അധിക വായ്പ.

ന്യൂനപക്ഷ വനിതകൾക്ക് സ്വയംതൊഴിൽ വായ്പ: അപേക്ഷ ക്ഷണിച്ചു
ന്യൂനപക്ഷ വിഭാഗത്തിലെ വനിതകൾക്ക് സ്വയംതൊഴിൽ വായ്പകൾക്ക് കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ അപേക്ഷ ക്ഷണിച്ചു. 20% സബ്സിഡിയോടുകൂടി പരമാവധി 5 ലക്ഷം രൂപ വരെ വായ്പ ലഭ്യമാണ്. മാർച്ച് 6 വരെ അപേക്ഷിക്കാം.

വയനാട് പുനരധിവാസത്തിന് 529.50 കോടി: കേന്ദ്രം വായ്പ അനുവദിച്ചു
മുണ്ടക്കൈ ചൂരൽമല ദുരന്തത്തിന് ശേഷം വയനാട് പുനരധിവാസത്തിനായി 529.50 കോടി രൂപയുടെ വായ്പ കേന്ദ്ര സർക്കാർ അനുവദിച്ചു. ടൗൺഷിപ്പ് നിർമ്മാണം അടക്കം 16 പദ്ധതികൾക്കാണ് വായ്പ. പലിശയില്ലാത്ത ഈ വായ്പ 50 വർഷം കൊണ്ട് തിരിച്ചടച്ചാൽ മതി.