Kerala Police

Domestic violence arrest Idukki

ഇടുക്കി നെടുങ്കണ്ടത്ത് ഭാര്യയെ ആക്രമിച്ച് മാലപൊട്ടിച്ച ഭർത്താവ് അറസ്റ്റിൽ

നിവ ലേഖകൻ

ഇടുക്കി നെടുങ്കണ്ടത്ത് ഭാര്യയെ ആക്രമിച്ച് മാലപൊട്ടിച്ച ഭർത്താവ് അറസ്റ്റിലായി. കല്ലാർ പുളിക്കൽ അഭിലാഷ് മൈക്കിളാണ് പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

female police officer molestation Kerala

പൊലീസ് ആസ്ഥാനത്ത് വനിതാ ഉദ്യോഗസ്ഥയെ സഹപ്രവർത്തകൻ പീഡിപ്പിച്ചു; ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

നിവ ലേഖകൻ

പൊലീസ് ആസ്ഥാനത്തെ സൈബർ വിഭാഗത്തിലെ വനിതാ കോൺസ്റ്റബിൾ സഹപ്രവർത്തകനാൽ പീഡിപ്പിക്കപ്പെട്ടതായി പരാതി. ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ ഗ്രേഡ് എസ്ഐ വിൽഫറിനെതിരെയാണ് പരാതി. ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Kerala temple thief arrest

പള്ളികളും അമ്പലങ്ങളും കേന്ദ്രീകരിച്ച് മോഷണം: പ്രതി പിടിയിൽ

നിവ ലേഖകൻ

പള്ളികളും അമ്പലങ്ങളും കേന്ദ്രീകരിച്ച് സ്ഥിരമായി മോഷണം നടത്തുന്ന പ്രതിയെ കസബ പോലീസും സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടി. ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ നിന്ന് 75,000 രൂപ വിലമതിക്കുന്ന നാല് മൊബൈൽ ഫോണുകൾ മോഷ്ടിച്ചതാണ് കേസ്. പ്രതിക്ക് സമാനമായ കേസുകൾ സുൽത്താൻബത്തേരിയിലും മലപ്പുറത്തും ഉണ്ടെന്ന് തെളിഞ്ഞു.

Missing girl found Thrissur

കൊല്ലത്ത് നിന്ന് കാണാതായ 20 കാരിയെ തൃശൂരിൽ കണ്ടെത്തി

നിവ ലേഖകൻ

കൊല്ലം കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ 20 കാരി ഐശ്വര്യയെ തൃശൂർ മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തിൽ നിന്ന് കണ്ടെത്തി. തിങ്കളാഴ്ച രാവിലെ വീട്ടിൽ നിന്ന് പോയ യുവതി തിരിച്ചുവന്നില്ല. മാതാവ് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചിരുന്നു.

Missing girl Karunagapally

കരുനാഗപ്പള്ളിയിൽ കാണാതായ 20കാരി: പ്രത്യേക അന്വേഷണ സംഘം രംഗത്ത്

നിവ ലേഖകൻ

കൊല്ലം കരുനാഗപ്പള്ളിയിൽ 20 വയസ്സുകാരിയെ കാണാതായ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കും. കരുനാഗപ്പള്ളി എ എസ് പി യുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഐശ്വര്യയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

Kalamassery murder investigation

കളമശേരി കൊലപാതകം: ജെയ്സി ഏബ്രഹാമിൻ്റെ മരണത്തിൽ അന്വേഷണം ഊർജിതം

നിവ ലേഖകൻ

കളമശേരി കൂനംതൈയിൽ ജെയ്സി ഏബ്രഹാമിൻ്റെ കൊലപാതകത്തിൽ പൊലീസ് അന്വേഷണം തീവ്രമാക്കി. ഹെൽമറ്റ് ധരിച്ച യുവാവിനെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നു. സാമ്പത്തിക ഇടപാടുകൾ കൊലപാതകത്തിന് കാരണമായേക്കാമെന്ന് സംശയം.

Kurua gang theft cases

കുറുവ സംഘാംഗം സന്തോഷ് സെൽവൻ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ

നിവ ലേഖകൻ

കുറുവ സംഘത്തിലെ പ്രധാന പ്രതി സന്തോഷ് സെൽവനെ കോടതി അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇയാൾക്കെതിരെ കേരളത്തിലും തമിഴ്നാട്ടിലുമായി മുപ്പതോളം മോഷണക്കേസുകൾ നിലവിലുണ്ട്. പുന്നപ്രയിലെ മോഷണങ്ങൾക്ക് പിന്നിൽ സീനിയർ കുറുവ സംഘമാണെന്ന് പൊലീസ് കണ്ടെത്തി.

Alappuzha house robbery

ആലപ്പുഴയിൽ വീട്ടിൽ കയറി കവർച്ച; കുറവാ സംഘത്തിലെ പ്രായം കൂടിയവർ പ്രതികളെന്ന് പൊലീസ്

നിവ ലേഖകൻ

ആലപ്പുഴയിലെ കളർകോട് സതാനന്തപുരത്ത് വീട്ടിൽ കവർച്ച നടത്തിയത് കുറവാ സംഘത്തിലെ പ്രായം കൂടിയവരാണെന്ന് പൊലീസ് നിഗമനം. സിസിടിവി ദൃശ്യങ്ങളിൽ സംശയാസ്പദമായ രണ്ടുപേരെ കണ്ടെത്തി. കുറവാ സംഘാംഗമായ സന്തോഷ് ശെൽവത്തെ പൊലീസ് പിടികൂടി.

temple priest caste discrimination

എറണാകുളം ക്ഷേത്രത്തില് ശാന്തിക്കാരന് നേരെ ജാതീയാധിക്ഷേപം; പ്രതിക്കെതിരെ കേസ്

നിവ ലേഖകൻ

എറണാകുളം വടക്കന് പറവൂരിലെ ക്ഷേത്രത്തില് ശാന്തിക്കാരനെ ജാതി ചോദിച്ച് അപമാനിച്ചു. പട്ടികജാതി വിഭാഗത്തില്പ്പെട്ട ശാന്തിക്കാരനോട് ഭക്തന് മോശമായി പെരുമാറി. സംഭവത്തില് പ്രതിക്കെതിരെ പോലീസ് കേസെടുത്തു.

Operation Clean Perumbavoor

പെരുമ്പാവൂരിൽ ഒറ്റ ദിവസം 25 കേസുകൾ; നാല് പേർ അറസ്റ്റിൽ

നിവ ലേഖകൻ

പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ ഒറ്റ ദിവസം 25 കേസുകൾ രജിസ്റ്റര് ചെയ്തു. ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂരിന്റെ ഭാഗമായി നടന്ന റെയ്ഡിനെത്തുടര്ന്നാണിത്. കഞ്ചാവുൾപ്പടെ മയക്കു മരുന്ന് വില്പന നടത്തിയതിന് നാല് പേരെ അറസ്റ്റ് ചെയ്തു.

Cannabis arrest Kozhikode

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ 2.3 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

നിവ ലേഖകൻ

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ 2.3 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിലായി. കൊൽക്കത്ത സ്വദേശി നജീംമുള്ളയെയാണ് ഡാൻസാഫും മെഡിക്കൽ കോളേജ് പോലീസും ചേർന്ന് പിടികൂടിയത്. നിർമ്മാണ തൊഴിലാളി വേഷത്തിൽ കുറ്റിക്കാട്ടൂരിൽ താമസിച്ച് അതിഥി തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കുമിടയിൽ കഞ്ചാവ് വിൽപ്പന നടത്തുകയായിരുന്നു പ്രതി.

Mannancherry theft Kuruva gang

മണ്ണഞ്ചേരി മോഷണം: കുറുവ സംഘം പ്രതികളെന്ന് സ്ഥിരീകരണം; സന്തോഷ് ശെൽവം വീണ്ടും പിടിയിൽ

നിവ ലേഖകൻ

മണ്ണഞ്ചേരി മോഷണത്തിന്റെ പ്രതികൾ കുറുവ സംഘമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സന്തോഷ് ശെൽവം പ്രധാന പ്രതിയാണ്. കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട സന്തോഷിനെ മൂന്നര മണിക്കൂറിനു ശേഷം വീണ്ടും പിടികൂടി.