Kerala crime

Cherthala missing case

ചേർത്തല തിരോധാന കേസ്: പ്രതി സെബാസ്റ്റ്യന്റെ ഭാര്യയെ ചോദ്യം ചെയ്യും

നിവ ലേഖകൻ

ചേർത്തലയിലെ ദുരൂഹ തിരോധാനക്കേസിൽ അന്വേഷണം ശക്തമാക്കി. പ്രതി സെബാസ്റ്റ്യന്റെ ഭാര്യയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചു. ഇന്ന് കോട്ടയം, ആലപ്പുഴ ജില്ലകളിൽ തെളിവെടുപ്പ് നടത്തും.

Cherthala murder case

ചേർത്തല കൊലപാതക പരമ്പര: ലേഡീസ് ബാഗും കൊന്തയും നിർണായകം; ഇന്ന് കൂടുതൽ തെളിവെടുപ്പ്

നിവ ലേഖകൻ

ചേർത്തലയിലെ കൊലപാതക പരമ്പരയിൽ ഇന്നലെ നടന്ന തെളിവെടുപ്പിൽ ലേഡീസ് ബാഗും കൊന്തയും കണ്ടെത്തി. ചോദ്യം ചെയ്യലുമായി സഹകരിക്കാതിരുന്ന പ്രതി സെബാസ്റ്റ്യന് അസാധാരണമായ ആത്മവിശ്വാസമുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു. ഇന്ന് പ്രതിയുമായി കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തും.

Wife Stabbing Case

പത്തനംതിട്ട പുല്ലാട് ഭാര്യയെ ഭർത്താവ് കുത്തേറ്റ് മരിച്ചു; ഭർത്താവിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

നിവ ലേഖകൻ

പത്തനംതിട്ട പുല്ലാട്, ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. രാത്രി 10 മണിയോടെ അജി, ശ്യാമയുടെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നു. ശ്യാമയെ തടയാൻ ശ്രമിച്ച ശ്യാമയുടെ പിതാവിനും സഹോദരിക്കും കുത്തേറ്റിട്ടുണ്ട്.

Kodanad murder case

കോടനാട് കൊലപാതകം: പ്രതി അദ്വൈത് ഷിബു പിടിയിൽ

നിവ ലേഖകൻ

എറണാകുളം കോടനാട് വയോധികയുടെ കൊലപാതകത്തിൽ പ്രതി പിടിയിൽ. 24 വയസ്സുകാരനായ അദ്വൈത് ഷിബുവാണ് ബെംഗളൂരുവിൽ അറസ്റ്റിലായത്. കൊല്ലപ്പെട്ട അന്നമ്മയുടെ അയൽവാസിയാണ് ഇയാൾ.

Kodanad woman death

അന്നമ്മയുടെ മരണം കൊലപാതകം; പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു

നിവ ലേഖകൻ

എറണാകുളം കോടനാട് സ്വദേശി അന്നമ്മയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടത്തിയതെന്ന് സൂചനയുണ്ട്. സംഭവത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.

Atulya suicide case

കൊല്ലം അതുല്യയുടെ ആത്മഹത്യ: ഭർത്താവ് സതീഷിനായി ലുക്ക്ഔട്ട് നോട്ടീസ്

നിവ ലേഖകൻ

കൊല്ലത്ത് അതുല്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് സതീഷിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്. ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ അതുല്യയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഭർത്താവിൻ്റെ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് പിതാവ് ആരോപിച്ചു.

Govindachamy jailbreak case

ഗോവിന്ദച്ചാമിയെ വിയ്യൂർ ജയിലിലേക്ക് മാറ്റും; ജയിൽ ചാട്ടം ആസൂത്രിതമെന്ന് പോലീസ്

നിവ ലേഖകൻ

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ വിയ്യൂർ ജയിലിലേക്ക് മാറ്റാൻ തീരുമാനിച്ചു. ഇയാൾ ജയിൽ ചാടാൻ ഒന്നരമാസം മുൻപേ പദ്ധതിയിട്ടിരുന്നുവെന്ന് പോലീസ് പറഞ്ഞു. തളാപ്പിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിനുള്ളിൽ ഒളിഞ്ഞിരിക്കുകയായിരുന്നു ഇയാളെ പോലീസ് പിടികൂടി.

Soumya murder case

ഗോവിന്ദച്ചാമിക്ക് തൂക്കുകയർ നൽകണം; സൗമ്യയുടെ അമ്മ സുമതിയുടെ ആവശ്യം

നിവ ലേഖകൻ

സൗമ്യയുടെ കൊലപാതകത്തിന് കാരണക്കാരനായ ഗോവിന്ദച്ചാമിക്ക് ഇനിയെങ്കിലും തൂക്കുകയർ നൽകണമെന്ന് സൗമ്യയുടെ അമ്മ സുമതി ആവശ്യപ്പെട്ടു. പ്രതി ജയിൽ ചാടാൻ ശ്രമിച്ചതിൽ അവർ ദുഃഖം രേഖപ്പെടുത്തി, ഇതിന് പിന്നിൽ സഹായം ലഭിച്ചിട്ടുണ്ടെന്നും സുമതി ആരോപിച്ചു. ഗോവിന്ദച്ചാമിക്ക് പുറംലോകം കാണാൻ ഒരവസരവും ഉണ്ടാകരുതെന്നും കണ്ണൂർ സെൻട്രൽ ജയിലിലെ സുരക്ഷാ വീഴ്ചയെക്കുറിച്ച് അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

Kannur jailbreak

കണ്ണൂർ ജയിലിൽ ഗോവിന്ദച്ചാമിയുടെ രക്ഷപ്പെടൽ മാസങ്ങൾ നീണ്ട ആസൂത്രണത്തിന്റെ ഫലം

നിവ ലേഖകൻ

കണ്ണൂർ ജയിലിൽ നിന്ന് ഗോവിന്ദച്ചാമി രക്ഷപ്പെട്ട സംഭവം മാസങ്ങൾ നീണ്ട ആസൂത്രണത്തിന്റെ ഫലമാണെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. ജയിൽ ചാടാനായി പ്രതിക്ക് അകത്തുനിന്നും പുറത്തുനിന്നും സഹായം ലഭിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ചും പോലീസ് അന്വേഷണം നടത്തും. സംഭവവുമായി ബന്ധപ്പെട്ട് ജയിലിലുണ്ടായിരുന്ന ചില ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

Soumya murder case

സൗമ്യ വധക്കേസ് വീണ്ടും ചർച്ചകളിൽ; ജയിൽ ചാടിയ ഗോവിന്ദച്ചാമി പിടിയിൽ

നിവ ലേഖകൻ

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടി. മണിക്കൂറുകൾക്കകം പൊലീസ് ഇയാളെ സാഹസികമായി പിടികൂടി. 2011 ഫെബ്രുവരി ഒന്നിനാണ് കേരള മനഃസാക്ഷിയെ ഞെട്ടിച്ച സൗമ്യ വധക്കേസ് നടക്കുന്നത്.

Govindachami jail escape

സൗമ്യ വധക്കേസ്: ഗോവിന്ദച്ചാമി ജയിൽ ചാടിയതിൽ ഭയമുണ്ടെന്ന് സൗമ്യയുടെ അമ്മ

നിവ ലേഖകൻ

സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ പ്രതികരണവുമായി സൗമ്യയുടെ അമ്മ സുമതി രംഗത്ത്. ഇത്രയധികം സുരക്ഷയുള്ള ജയിലിൽ നിന്നും ഗോവിന്ദച്ചാമി എങ്ങനെ രക്ഷപെട്ടു എന്നും ഇതിന് പിന്നിൽ മറ്റാരുടെയെങ്കിലും സഹായം ഉണ്ടായിരിക്കാമെന്നും സുമതി സംശയം പ്രകടിപ്പിച്ചു. പ്രതിയെ ഉടൻ പിടികൂടുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.

Pathanamthitta assault case

പത്തനംതിട്ടയിൽ വയോധികന് മർദ്ദനം; മകനും മരുമകൾക്കുമെതിരെ കേസ്

നിവ ലേഖകൻ

പത്തനംതിട്ട അടൂരിൽ 66 വയസ്സുള്ള തങ്കപ്പൻ എന്ന വയോധികന് മർദ്ദനമേറ്റ സംഭവം. മകൻ സിജുവും, മരുമകൾ സൗമ്യയും ചേർന്ന് തങ്കപ്പനെ മർദ്ദിച്ചു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.