Ceasefire

ഗാസ വെടിനിർത്തൽ കരാറിന് ഇസ്രായേൽ മന്ത്രിസഭയുടെ അംഗീകാരം
ഗാസയിലെ വെടിനിർത്തൽ കരാറിന് ഇസ്രായേൽ സർക്കാർ അംഗീകാരം നൽകി. 24 പേർ കരാറിനെ അനുകൂലിച്ചു വോട്ട് ചെയ്തു. ഞായറാഴ്ച മുതൽ തടവുകാരെ മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഗസ്സ വെടിനിർത്തൽ: ക്രെഡിറ്റ് ആർക്ക്? ബൈഡനോ ട്രംപോ?
ഗസ്സയിലെ 15 മാസത്തെ യുദ്ധത്തിന് വിരാമമിട്ടുകൊണ്ട് വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ. ഈ നേട്ടത്തിന്റെ ക്രെഡിറ്റ് ആർക്കാണെന്ന ചോദ്യം ഉയരുന്നു. ബൈഡനും ട്രംപും തമ്മിലുള്ള തർക്കം അമേരിക്കൻ രാഷ്ട്രീയത്തിലെ ചൂടുപിടിച്ച ചർച്ചാവിഷയം.

ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ: ഇന്ത്യ സ്വാഗതം ചെയ്തു
ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാറിനെ ഇന്ത്യ സ്വാഗതം ചെയ്തു. ഗസ്സയിലെ ജനങ്ങൾക്ക് മാനുഷിക സഹായം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച മുതൽ കരാർ പ്രാബല്യത്തിൽ വരുമെന്ന് ഖത്തർ പ്രധാനമന്ത്രി വ്യക്തമാക്കി.

ഗസ്സയിൽ വെടിനിർത്തൽ പ്രതീക്ഷ; കരട് കരാർ ഹമാസ് അംഗീകരിച്ചു
ഗസ്സയിലെ വെടിനിർത്തൽ കരാറിന്റെ കരട് ഹമാസ് അംഗീകരിച്ചു. ബന്ദികളെ ഘട്ടം ഘട്ടമായി മോചിപ്പിക്കാനാണ് കരാർ. ഖത്തറിന്റെ മധ്യസ്ഥതയിലാണ് ചർച്ചകൾ നടന്നത്.

ഇസ്രയേല്-ഹിസ്ബുള്ള വെടിനിര്ത്തല്: 60 ദിവസത്തേക്ക് കരാര് നിലവില് വരുന്നു
ഇസ്രയേലും ഹിസ്ബുള്ളയും 60 ദിവസത്തെ വെടിനിര്ത്തല് കരാറില് ഒപ്പുവെച്ചു. ബുധനാഴ്ച പുലര്ച്ചെ 4 മണി മുതല് കരാര് നിലവില് വരും. അമേരിക്കന് പ്രസിഡന്റ് ജോ ബൈഡന്റെ മധ്യസ്ഥതയിലാണ് കരാര് ഉണ്ടായത്.

ബന്ദികളെ വിട്ടയച്ചാൽ വെടിനിർത്തലിന് തയ്യാർ: ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ
ഹമാസ് ബന്ദികളാക്കിയവരെ വിട്ടയച്ചാൽ വെടിനിർത്തലിന് തയ്യാറാകുമെന്ന് ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ റൂവൻ അസർ പ്രസ്താവിച്ചു. ദില്ലിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്. ഹമാസ് അനുകൂല തീരുമാനം അറിയിച്ചാൽ ഗാസയിൽ ആ നിമിഷം വെടിനിർത്തലിന് ഇസ്രയേൽ തയ്യാറാകുമെന്നും അംബാസഡർ കൂട്ടിച്ചേർത്തു.

ഇസ്രയേല്-ഹമാസ് യുദ്ധം: ബന്ദികളെ വിട്ടയക്കാന് ചര്ച്ചകള്ക്ക് തയാറെന്ന് ഹമാസ്
ഇസ്രയേല്-ഹമാസ് യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി ബന്ദികളെ വിട്ടയ്ക്കാനുള്ള ചര്ച്ചകള്ക്ക് തയാറാണെന്ന് ഹമാസ് അറിയിച്ചു. അമേരിക്കയുടെ നേതൃത്വത്തില് നടത്തിയ നീക്കങ്ങളോട് ഹമാസ് അനുകൂലമായി പ്രതികരിച്ചിരിക്കുകയാണ്. യുദ്ധം അവസാനിപ്പിക്കാന് ...