Cancer Screening

കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ കാൻസർ സ്ക്രീനിംഗ് ക്ലിനിക്കുകൾ: മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു
നിവ ലേഖകൻ
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്, എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ആഴ്ചയിൽ രണ്ട് ദിവസം കാൻസർ സ്ക്രീനിംഗ് ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് അറിയിച്ചു. 'ആരോഗ്യം ആനന്ദം-അകറ്റാം അർബുദം' കാമ്പയിന്റെ ഭാഗമായാണ് ഇത്. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’: 10 ലക്ഷം സ്ത്രീകൾ കാൻസർ സ്ക്രീനിംഗിൽ പങ്കെടുത്തു
നിവ ലേഖകൻ
ആരോഗ്യ വകുപ്പിന്റെ 'ആരോഗ്യം ആനന്ദം-അകറ്റാം അർബുദം' ക്യാമ്പയിനിൽ 10 ലക്ഷത്തിലധികം പേർ പങ്കെടുത്തു. 42,048 പേരെ തുടർപരിശോധനയ്ക്ക് റഫർ ചെയ്തു. 86 പേർക്ക് കാൻസർ സ്ഥിരീകരിച്ചു.

ഒരു ലക്ഷത്തിലധികം പേർ കാൻസർ സ്ക്രീനിംഗിൽ പങ്കെടുത്തു: ആരോഗ്യമന്ത്രി
നിവ ലേഖകൻ
കേരളത്തിൽ ഒരു ലക്ഷത്തിലധികം പേർ കാൻസർ സ്ക്രീനിംഗിൽ പങ്കെടുത്തു. 'ആരോഗ്യം ആനന്ദം-അകറ്റാം അർബുദം' എന്ന കാമ്പയിനിന്റെ ഭാഗമായാണ് സ്ക്രീനിംഗ് നടന്നത്. സ്ത്രീകളെ ബാധിക്കുന്ന സ്തനാർബുദം, ഗർഭാശയഗള കാൻസർ എന്നിവയ്ക്ക് പുറമെ മറ്റ് കാൻസറുകൾക്കും സ്ക്രീനിംഗ് നടത്തി.