ഖ്വെത്തയിൽ ജാഫർ എക്സ്പ്രസ് ട്രെയിൻ റാഞ്ചിയ സംഭവത്തിൽ ബിഎൽഎ ഉത്തരവാദിത്തം ഏറ്റെടുത്തു. 20 സൈനികരെ വധിച്ചതായും 182 യാത്രക്കാരെ ബന്ദികളാക്കിയതായും ബിഎൽഎ അവകാശപ്പെട്ടു. പാക് സൈന്യം 190 പേരെ മോചിപ്പിച്ചതായി റിപ്പോർട്ട്.